Don't Miss!
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
അര്‍ബുദത്തിനെതിരെയുള്ള പോരാട്ടം; ജിഷ്ണുവിനെ കണ്ടാല്‍ തിരിച്ചറിയില്ല
അര്‍ബുധ ബാധയെ തുടര്‍ന്ന് നടന് ജിഷ്ണു ഏറെക്കാലമായി അഭിനയ രംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. രണ്ടാം തവണയും അര്‍ബുദത്തോട് പോരാടി നില്ക്കുന്ന ജിഷ്ണു ഫേസ്ബുക്കില്‍ സജീവമാണ്. തന്റെ പഴയ കാല ഫോട്ടോകളും മറ്റും അടിക്കടി പോസ്റ്റ് ചെയ്യുന്ന ജിഷ്ണു കഴിഞ്ഞ ദിവസം, തന്റെ ഒരു ലേറ്റസ്റ്റ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എടുത്ത ഒരു ഫോട്ടോയാണ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കോളേജ് സുഹൃത്തുക്കള്‍ക്കൊപ്പം ചിക്കന്‍ ദം ബിരിയാണി ഉണ്ടാക്കിയ ചിത്രമാണ്. കൂടെ ജിഷ്ണുവിന്റെ ഫോട്ടോയുമുണ്ട് അര്‍ബുദത്തോട് പോരാടി നില്ക്കുന്ന ജിഷ്ണുവിനെ ഈ ഫോട്ടോയില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പാടാണ്.
എന്നാല്‍ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടവര്‍ക്കൊക്കെ പോസിറ്റീവായ മറുപടിയാണ് ജിഷ്ണു നല്‍കിയത്. സംവിധായകന് ജൂഡ് ആന്റണി ജോസഫ് അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റിട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് താന്‍ രണ്ടാമതും അര്ബുദബാധയ്ക്ക്ക്കിരയായ കാര്യം നടന് തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതില്‍ നിന്നും പോരാടി മുന്നേറുന്ന ജിഷ്ണു താന്‍ അധികം വൈകാതെ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു.
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'