Don't Miss!
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ചരിത്രമെഴുതാനായി ടൈറ്റാനിക് വീണ്ടും
15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഈ ജെയിംസ് കാമറൂണ്‍ ചിത്രം ബോക്സ് ഓഫീസിലും ഓസ്കാര്‍ വേദിയിലും ഒരുപോലെ ചരിത്രം സൃഷ്ടിച്ചിരുന്നു
കപ്പല്‍ ദുരന്തത്തെ പ്രണയകഥയുമായി ഇഴ ചേര്‍ത്തൊരുക്കിയ ചിത്രം ലോകമെമ്പാടുമായി 1.2 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ അവതാര്‍ മാത്രമാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ ടൈറ്റാനിക്കിന് മുന്നില്‍ നില്‍ക്കുന്നത്. 11 ഓസ്കാറുകള്‍ നേടി പുരസ്കാരവേദിയിലും ടൈറ്റാനിക് മിന്നിത്തിളങ്ങി.
ലിയാനാഡോ ഡികാപ്രിയോയും കേറ്റ് വിന്സ്ലെറ്റും മത്സരിച്ചഭിനയിച്ച ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ ഏപില്‍ 5നാണ് തിയറ്ററുകളിലെത്തുന്നത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യുന്നുണ്ട്. ചിത3ം 3ഡിയിലേക്ക് മാറ്റുന്നതിന് 15 മില്യണ്‍ ഡോളര്‍ ചെലവ് വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈറ്റാനിക്കിന്റെ പരസ്യപ്രചാരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ജോണ്‍ ലാന്‍ഡു കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. ഇവിടെ നടന്ന പരിപാടിയില്‍ 45 മിനിറ്റ് നേരം ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു.
1912 ഏപ്രില്‍ 12നാണ് 1500 പേരുമായി ടൈറ്റാനിക്ക് കപ്പല്‍ അറ്റ്ലാന്റിക്കിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്.
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'