Don't Miss!
- Automobiles ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Sports T20 World Cup 2024: ഈ 8 പേരെ ടീമിലെടുക്കൂ, ഇന്ത്യക്കു കപ്പുറപ്പ്! അഞ്ചും റോയല്‍സുകാര്‍
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങളെ പിന്നിലാക്കി ഹോളിവുഡ് ചിത്രം പണം വാരുന്നു
ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിന് ഇന്ത്യയില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത് ഇത് ആദ്യം. ഏറ്റവും മികച്ച ബോക്സ് ഓഫീസ് കളക്ഷനും ലഭിക്കുന്നുണ്ട്.
റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും നിറഞ്ഞ സദസ്സോടെയാണ് ജംഗിള്‍ബുക്ക് തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ഇതുവരെ പ്രദര്‍ശിപ്പിച്ച ഒരു ചിത്രങ്ങള്‍ക്കും ലഭിക്കാത്ത ബോക്സ് ഓഫീസ് കളക്ഷനാണ് ജംഗിള്‍ബുക്ക് നേടുന്നത്.
ചിത്രം അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 3.55 കോടിയാണ് നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്സിലെ മാത്രം കളക്ഷനാണിത്. 2015ല്‍ കേരളത്തില്‍ തരംഗമായി മാറിയ പ്രേമത്തിന് ലഭിച്ചത് 2.85 കോടിയാണ്. ബാംഗ്ലൂര്‍ ഡേയ്സ് 2.80 കോടിയും നേടിയിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം 2.72, അമര്‍ അക്ബര്‍ അന്തോണി 2.70 കോടിയുമാണ് നേടിയത്.
ജെസ്റ്റിന് മാര്‍കിന്റെ സംവിധാനത്തില്‍ ജോണ്‍ ഫവറൂവാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യയില്‍ ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാണ് ജംഗിള്‍ബുക്ക് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രമായി 12 കോടി കളക്ട് ചെയ്തു.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ