Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ആറ്റുനോറ്റ് കിട്ടിയ ഓസ്കാര്‍ മറന്നുവച്ച പോയ ഡി കാപ്രിയോ, വൈന്‍ കുപ്പി മറന്നില്ല; വീഡിയോ കാണൂ
ഈ പ്രാവശ്യത്തെ ഓസ്കാര്‍ പ്രഖ്യാപനത്തില്‍ ലോകം ഉറ്റുനോക്കിയത് ലിയാനാര്‍ഡോ ഡികാപ്രിയോയെയാണ്. ഇത്തവണയെങ്കിലും അദ്ദേഹത്തിന് പുരസ്കാരം നല്‍കണേ എന്ന് ആരാധകര്‍ പ്രാര്‍ത്ഥിച്ചിരുന്നു.
ഒടുവില്‍ പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഓസ്കാര്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ കൈവള്ളയിലായി. ദ റെവറന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡി കാപ്രിയോയ്ക്ക് ഓസ്കാര്‍ ലഭിച്ചത്. അതിന്റെ സന്തോഷവും ഇരട്ടിയായിരുന്നു.
ആറ്റുനോറ്റ് കിട്ടിയ പുരസ്കാരം ആരെങ്കിലും മറന്ന് വയ്ക്കുമോ?. എന്നാല്‍ അത് സംഭവിച്ചു!. ഓസ്കാര്‍ രാത്രിയ്ക്ക് ശേഷം ലിയാനാര്‍ഡോ ഡികാപ്രിയോ നേരെ പോയത് ആഘോഷ പാര്‍ട്ടിയിലേക്കാണ്. അവിടെ വച്ചാണ് സംഭവം.
ഓസ്കാര്‍ പുരസ്കാരവുമായാണ് ലിയാനാര്‍ഡോ ഡികാപ്രിയോ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ആഘോഷ രാവൊക്കെ കഴിഞ്ഞ് ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ച് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്കാരം ഉണ്ടായിരുന്നില്ല. പകരം ഒരു വൈന്‍ കുപ്പി ഉണ്ടായിരുന്നു.
ലിയാനാര്‍ഡോ ഡികാപ്രിയോയുടെ വാഹനം വിടുന്നതിന് മുമ്പ് ഒരാള്‍ ഓടി വന്ന് പുരസ്കാരം എടുത്തു കൊടുക്കുകയാണ് ഉണ്ടായത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്