Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ഒസാമയെ കുടുക്കിയത് ചാരസുന്ദരി
കത്രിന് ബിജെലോ സംവിധാനം ചെയ്യുന്ന സീറോ ഡാര്‍ക് തേര്‍ട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നതെന്ന് പത്രം പറയുന്നു. 2008ല്‍ ഓസ്കാര്‍ അവാര്‍ഡ് നേടിയ(ഹേര്‍ട്ട് ലോക്കര്‍) ബിജെലോയും എഴുത്തുകാരന് മാര്‍ക് ബോളുമൊരുക്കുന്ന പുതിയ ചിത്രം പറയുന്നത് ഒസാമയുടെ കഥയാണ്. രണ്ടു പേര്‍ക്കും സര്‍ക്കാറിനെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. അവരില്‍ നിന്നു ലഭിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയാണ് ഈ സ്ത്രീ കഥാപാത്രത്തിന് രൂപം നല്‍കിയിട്ടുള്ളത്.
ജെസികാ ചെസ്റ്റെയ്ന്‍ ആണ് വനിതാ സിഐഎ ഓഫിസറായി വേഷമിടുന്നത്. മായാ എന്നു പേരുള്ള ഈ ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനമേഖല അഫ്ഗാനിസ്താനായിരുന്നു. പിടിയ്ക്കപ്പെടുമെന്നതിനാല് സെല്‍ഫോണും ഇന്റര്‍നെറ്റ് ഫോണും ഉപയോഗിക്കാന്‍ ഒസാമയ്ക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് മായയെ അബോട്ടാബാദിലെത്തിക്കുന്നത്. രാജ്യത്തെ കൊറിയര്‍ സ്ഥാപനങ്ങളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയ മായ അബോട്ടാബാദിലേക്കുള്ള പല കവറുകളും ഒസാമയ്ക്കായിരിക്കുമെന്ന് തിരിച്ചറിയുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ സംഘം ഈ ഏജന്റിന്റെ പേര് മനപ്പൂര്‍വം മറച്ചുവെയ്ക്കുകയായിരുന്നു.
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ