Don't Miss!
- Lifestyle തക്കാളിയും റവയും മാത്രം മതി: കിടിലന്‍ ദോശ
- Sports IPL 2024: 'ഓടെടാ'... ഹാര്‍ദിക്കിനെ ബൗണ്ടറിക്കടുത്തേക്ക് ഓടിച്ച് രോഹിത്! മധുരപ്രതികാരം, വീഡിയോ
- News എഎപിയുടെ ഏക ലോക്സഭാ എംപിയും പാര്‍ട്ടി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്
മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെയാണ് മാര്ട്ടിന് പ്രക്കാട്ട് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം റിലീലസ് ചെയ്യുന്നതിന് എട്ട് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ കഥ ജനിക്കുന്നത്. അന്ന് മാര്ട്ടിന് വനിതാ മാഗസിനില്‍ ഫോട്ടോഗ്രാഫറായി ജോലി നോക്കുകയായിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ കവര്‍ ഷൂട്ടിന് വേണ്ടി ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ബെസ്റ്റ് ആക്ടര്‍ എന്ന കഥയുടെ ജനനം. മാര്ട്ടിന് പ്രക്കാട്ട് പറയുന്നു.
തിരിച്ചെത്തിയതും കഥ പറയാനായി മമ്മൂട്ടിയെ വിളിച്ചു. രാവിലെ ഏഴരമണിക്കാണ് മമ്മൂട്ടിയോട് ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. എനിക്കൊരു കഥ പറയാനുണ്ടെന്ന് പറഞ്ഞപ്പോഴേ മമ്മൂട്ടി പറയുന്നു ഇന്ന് നടക്കില്ല. വീട്ടില്‍ അതിഥികള്‍ വന്നിട്ടുണ്ട്. എന്തായാലും മമ്മൂക്ക ഈ കഥ കേട്ടേ പറ്റൂ... മാര്ട്ടിന് പറയുന്നു. പിന്നെ മമ്മൂക്കയുടെ മറ്റൊരു മറുപടിക്കൊന്നും കാത്തു നിന്നില്ല. മമ്മൂക്കയുടെ അടുത്തെത്തി കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് ഇഷ്ടമായി.തുടര്‍ന്ന് വായിക്കൂ...
രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്
കഥ മമ്മൂട്ടിക്ക് ഇഷ്ടമായി. അടുത്ത് ചോദ്യം ആര് സംവിധാനം ചെയ്യും. മാര്ട്ടിന് പറഞ്ഞു. അത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും..
രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്
കഥ പറഞ്ഞ് താന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മമ്മൂട്ടിയും വാതിക്കല് വരെ വന്നു. എന്നിട്ട് ഒരു പരുക്ക സ്വഭാവത്തില്‍ പറഞ്ഞു. ഏഴരമണിക്കൊക്കെ വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് താനെന്ന് കരുതരുത്.
രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്
ബെസ്റ്റ് ആക്ടറിന്റെ കഥ കേട്ടപ്പോള്‍ അന്‍വറിന് ഒരുപാട് ഇഷ്ടമായി. പക്ഷേ കൊച്ചിയിലെ ഗുണ്ടായിസം വച്ചൊരു സിനിമയെടുക്കാന്‍ അന്‍വറിന് താത്പര്യമില്ലായിരുന്നു. ഈ കഥയില്‍ ഒരു സിനിമയുണ്ട്. ഈ സിനിമ മാര്ട്ടിന് തന്നെ സംവിധാനം ചെയ്യണം. പിന്നീട് മമ്മൂട്ടിയും പറഞ്ഞു മാര്ട്ടിന് തന്നെ സിനിമ സംവിധാനം ചെയ്യണം.
രാവിലെ ഏഴരയ്ക്ക് വിളിച്ച് പറഞ്ഞാല്‍ കഥ കേള്‍ക്കുന്ന ആളാണ് ഞാന്‍ എന്ന് കരുതരുത്
ചിത്രം പുറത്തിറങ്ങി ആദ്യ ഷോ കാണാന്‍ പോകുന്നത് എബ്രിഡ് ഷൈനിന്റെ കാറിലായിരുന്നു. രാവിലെ മുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് ആശംസകള്‍ നേരുന്നുണ്ട്. പക്ഷേ എന്റെ ടെന്‍ഷന്‍ മാറുന്നില്ലായിരുന്നു. എബ്രിഡല്ലാതെ കാറില്‍ മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തി പൊട്ടികരഞ്ഞു പോയി. മാര്ട്ടിന് പ്രക്കാട്ട് പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മാര്ട്ടിന് തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവം പങ്ക് വയ്ക്കുന്നത്.
-
'ലാലേട്ടൻ ഗബ്രിയോട് ഇത് നിർബന്ധമായും ചോദിക്കണം'; മോഹൻലാൽ റോക്കിയോട് പറഞ്ഞത് ചർച്ചയാക്കി ഗബ്രിയും ജാസ്മിനും!
-
വാപ്പിച്ചിയുമായി പ്രശ്നമുണ്ടായെന്ന് പറഞ്ഞത് കൊണ്ടാകാം സുറുമി അങ്ങനെ ചെയ്തത്; താരപുത്രിയെക്കുറിച്ച് അമ്പിളി
-
'തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ചാൻസ് എനിക്ക് തരണം, ന്യായമാണെന്ന് തോന്നിയാൽ എന്നെ പിടിച്ച് നിർത്തണം'