Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഇടതുപാളയത്തിലെത്തിയ സംഗീതജ്ഞന്
ആദ്യകവിതസമാഹാരം വില്ലാളി പ്രസിദ്ധീകരിക്കുന്നത് ഈ കാലത്താണ്.പുന്നപ്രവയലാര്‍ സമരംകൊടുമ്പിരികൊള്ളാന് തുടങ്ങിയകാലം പി.ഭാസ്ക്കരന്റെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത ഉണര്‍ത്തിവിട്ട ഓളം ചില്ലറയല്ല. തിരുവിതാംകൂര്‍ ദിവാന് സര്.സി.പിയുടെ സേച്ഛാധിപത്യം ഭരണം കമ്മ്യൂണിസ്റ് പ്രസ്ഥാനം നിരോധിക്കപ്പെട്ട സമയം.
ഭാസ്ക്കരന്റെ അടുത്ത ഊഴം മദ്രാസിലായിരുന്നുജയ കേരളം പത്രത്തില്‍. അവിടുന്ന് വീണ്ടും കോഴിക്കോട് ആകാശവാണിയിലേക്ക്. ഇതിനിടയില്‍ ആദ്യഗാനം പിറന്നു തമിഴ് ചിത്രമായിരുന്ന അപൂര്‍വ്വ സഹോദരങ്ങള്‍ക്കുവേണ്ടി.വ്യത്യസ്ത ഭാഷയില്‍ ജനിച്ച ആ ഗാനത്തിലെ മലയാളവരികള്‍ ഭാസ്ക്കരന്‍ മാഷിന്റേതായിരുന്നു.
ചന്ദ്രിക എന്ന സിനിമയ്ക്കുവേണ്ടി മധു മാധുരി എന്ന ഗാനവുമായ് മലയാളത്തില്‍ രംഗപ്രവേശം ചെയ്തു. അടുത്തത് രാമുകാര്യാട്ടുമൊത്ത് നീലക്കുയില്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് എത്രയോ സിനിമകളില്‍ തന്റെ അഭിനയപ്രാഗത്ഭ്യം പുറത്തെടുത്തതില്‍ മനോരഥം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
ഇരുട്ടിന്റെ ആത്മാവ്, ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, രാരിച്ചന്‍ എന്ന പൌരന്, കള്ളിചെല്ലമ്മ, കാട്ടുകുരങ്ങ്, ഉമ്മാച്ചു, ശ്രീമദ്ഭഗവത്ഗീത, എനിക്കു വിശക്കുന്നു...എന്നിങ്ങനെ 44 ചിത്രങ്ങള്‍ പി ഭാസ്ക്കരന്റെ സംവിധാനത്തില്‍ ഇറങ്ങിയിട്ടുണ്ട്. മൂവിയിരത്തോളം പാട്ടുകള്‍കൊണ്ട് മലയാള സിനിമയെനിത്യഹരിതയാക്കി. ആറുസിനിമകള്‍ നിര്‍മ്മിച്ചു. 3 ഡോക്യുമെന്ററികള്‍, ഏഷ്യനെറ്റിന്റെ അവതരണഗാനം ഉള്‍പ്പെടെ എത്രയോ നാടകഗാനങ്ങളും പി. ഭാസ്ക്കരന്റെ പ്രതിഭാസ്പര്‍ശത്തോടെ നിലനില്ക്കുന്നു.
അടുത്ത പേജില്‍ ഇനിയൊരു ഭാസ്ക്കരന്‍ മാഷില്ല...
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'