Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
കാലാപാനി, 1921- സമാനതകളില്ലാത്ത സിനിമകള്‍
പ്രിയദര്‍ശനുമൊത്തുള്ള സംരംഭങ്ങളില്‍ മോഹന്‍ലാല്‍ നായകനായി വന്ന ആര്യന്, അദൈ്വതം, അഭിമന്യു, കാലാപാനി, എന്നിവയും ഹിററുകളായിരുന്നു. ഏറെ പ്രത്യേകളുള്ള കാലാപാനി എന്ന ചിത്രത്തെ വേണ്ട രീതിയില്‍ അംഗീകരിക്കുകയുണ്ടായില്ല എന്നത് ഒരു സത്യമാണ്.
അമരീഷ് പുരി, പ്രഭു, എന്നിവരൊക്കെ അണിനിരന്ന ആന്‍ഡമാനിലെ ജയില്‍ രംഗങ്ങളൊക്കെ ശ്രദ്ധേയമായി അടയാളപ്പെടുത്തിയ സിനിമയായിരുന്നു കാലാപാനി. തെന്നിന്ത്യയിലെ പ്രശസ്തനായ മണിരത്നത്തിന്റെ ആദ്യസിനിമയും മലയാളത്തിലെ ഏക ചിത്രവുമായ ഉണരുവിന്റെ തിരക്കഥയും ടിയുടേതാണ്.
ജിഎസ് വിജയന്റെ ശ്രദ്ധിക്കപ്പെട്ട ആനവാല് മോതിരം, ജോമോന്റെ ജാക്ക്പോട്ട്, ഷാജി കൈലാസിന്റെ മഹാത്മ, ഏറ്റവും ഒടുവില്‍ വി.എം.വിനുവിനുവേണ്ടി എഴുതിയ യെസ് യുവര്‍ ഓണര്‍ എന്നിവയും ഹിറ്റുകളുടെ പട്ടികയില്‍ തന്നെയാണ് ഇടം പിടിക്കുന്നത്.
മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ചതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചയാളാണ് ടി.ദാമോദരന്‍. ജയന്, രതീഷ് (തുഷാരം) മമ്മൂട്ടി, മോഹന്‍ലാല്‍, ഇവരുടെ വളര്‍ച്ചയില്‍ മാഷിനുള്ള സ്ഥാനം വളരെ വലുതാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍, കാലികമായ പൊളിറ്റിക്കല്‍ ഇഷ്യൂസ് സിനിമയ്ക്ക് വേണ്ടി പ്രമേയവല്‍ക്കരിക്കുമ്പോള്‍ പ്രേക്ഷകരുടെ ഉദ്വേഗങ്ങള്‍ക്ക് തീപിടിപ്പിച്ച അനുഭവങ്ങളാണ് ഇദ്ദേഹത്തിന്റെ തിരക്കഥകള്‍ സമ്മാനിച്ചത്.
പില്ക്കാലത്ത് ഈ ശൈലി പിന്തുടര്ന്നു വന്നവരാണ് എസ്.എന്‍ സ്വാമിയും, രണ്ജിപണിക്കരുമൊക്കെ. ആദ്യകാലങ്ങളില്‍ ചില സിനിമകളിലൊക്കെ അഭിനയിച്ചിരുന്ന ടി.രഞ്ജിത്തിന്റെ പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥയിലാണ് ഏറ്റവും ഒടുവില്‍ വേഷമിട്ടത് സഖാവ് ഹംസഎന്ന കഥാപാത്രമായി.
അടുത്ത പേജില്‍ ടിഡിയുടെ അറിയാപ്പെടാത്ത മുഖങ്ങള്‍
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക