Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
വിവാദത്തില്‍ നിന്നും ആര്യ തലയൂരി
തനിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് നെടുനീളന്‍ പ്രസ്താവനയാണ് ആര്യ പുറത്തിറക്കിയിരിക്കുന്നത്. തമിഴ് ജനതയെ ആക്ഷേപിയ്ക്കുന്ന തരത്തില്‍ താനൊന്നും പറഞ്ഞിട്ടില്ലെന്നാണ് രണ്ട് പേജ് നീളുന്ന പ്രസ്താവനയിലൂടെ ആര്യ വിശദീകരിയ്ക്കുന്നത്.
ഏഷ്യാനെറ്റ് ചാനല്‍ ദുബയില്‍ നടത്തിയ അവാര്‍ഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ചില പരാമര്‍ശങ്ങലാണ് കാസര്‍കോട് സ്വദേശിയായ ആര്യയെ വെട്ടിലാക്കിയത്. നടന്റെ പരാമര്‍ശത്തിനെതിരെ തെന്നിന്ത്യന്‍ സിനിമാസംഘടനയായ ഫെഫ്സി രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയായിരുന്നു. എന്നാല്‍ വിവാദത്തില്‍ തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍സംഘം ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് ഫെഫ്സിയും നടികര്‍ സംഘവും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിരുന്നു.
ഇരുസംഘടനകളും നടത്തിയ രഹസ്യചര്‍ച്ചയില്‍ പ്രശ്നം രമ്യമായി പരിഹരിയ്ക്കപ്പെടുകയായിരുനനു. ഇതിന്റെ ഭാഗമായാണ് ആര്യ പരസ്യപ്രസ്താവന ഇറക്കിയത്. തമിഴര്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടാണ് താനിപ്പോഴും കോളിവുഡില്‍ നിലനില്‍ക്കുന്നതെന്നും ആര്യ പറയുന്നു. എന്തായാലും പുതിയ നടപടികളിലൂടെ വിവാദം ഏതാണ്ട് അവസാനിച്ചമട്ടാണ്.
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?