Don't Miss!
- News വയനാട്ടിലെ ക്വിറ്റ് ആരുടേത്? ക്ഷേത്രത്തിന് നൽകിയ വഴിപാടാണെന്ന് കെ സുരേന്ദ്രന്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കഥ തുടരുന്നു: കഥ മോഷ്ടിച്ചത്?
പത്രപ്രവര്ത്തകന് കൂടിയായ നോവലിസ്റ്റ് ഹംസ ആലുങ്ങള്‍ ആണ് ജയറാം ചിത്രത്തിന്റെ കഥയ്ക്ക് 'മഴ തോരാതെ' എന്ന തന്റെ നോവലിന്റെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കഥ മോഷ്ടിച്ച സാഹചര്യത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ഹംസ ആലുങ്ങല്‍ ആവശ്യപ്പെട്ടു. സത്യന് അന്തിക്കാടിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഈ നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. 2005 സെപ്തംബറില്‍ കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ.പി അനില്‍ കുമാര്‍ എംഎല്‍എ സാംസ്ക്കാരിക മന്ത്രിയായിരിക്കെ വണ്ടൂരില്‍ വച്ച് അദ്ദേഹമാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്.
വിഷയം സിനിമാ നിര്‍മാതാവായ തങ്കച്ചന് ഇമ്മാനുവലിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അദ്ദേഹം സത്യന് അന്തിക്കാടുമായി സംസാരിച്ച ശേഷം വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.
എന്റെ അറിവോ സമ്മതമോ ഇല്ലാതെ നോവലിന്റെ ആശയം സിനിമയ്ക്ക് ഉപയോഗിച്ചതോടെ തന്റെ നോവല്‍ സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍