Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അംഗീകാരങ്ങളുടെ നിറവില്‍ ഡിസയര്‍
പതിനാലാമത് ലണ്ടന്‍ ഏഷ്യന്‍ ചലച്ചിത്ര മേളയിലാണ് ഈ അംഗീകാരം ലഭിച്ചത്. ജനീവ, ന്യൂജേഴ്സി അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശരതിന്റെ ചിത്രത്തിനായിരുന്നു. ശരത് തന്നെ രചന നിര്‍വ്വഹിക്കുന്ന ഡിസയര്‍ ഇന്ത്യയിലും ചൈനയിലും ഒരുമിച്ച് റിലീസ് ചെയ്യും.
ഹിന്ദി, ചൈനീസ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് അന്താരാഷ്ട്ര മേളകളില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം ശില്പ ഷെട്ടിക്ക് നേടിക്കൊടുത്ത ഡിസയറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരൊക്കെ വിഖ്യാതരായ പ്രതിഭകളാണ്.
ചൈനീസ് സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ സായുവും ഹിന്ദിതാരം ശില്പഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുപംഖേര്‍, ആശിഫ് ഷേക്ക് ഇര്ഫാന്, ജയപ്രദ തുടങ്ങിയ വരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ശങ്കര്‍ എസ്സന്ലോയിയും ഗ്രാമിഅവാര്‍ഡ് ജോതാവും മോഹന വീണയുടെ അധിപനുമായ വിശ്വമോഹന്‍ ഭട്ടുമാണ് സംഗീത നിര്‍വ്വഹണം നടത്തിയിരിക്കുന്നത്. ഷാജിഎന്‍ കരുണിന്റെ ശിഷ്യനായി സംവിധാനരംഗത്തേക്കു കടന്നു വന്ന ശരത് ഇതിനകം മലയാളസിനിമയില്‍ അംഗീകാരങ്ങളോടെ അടയാളപ്പെടുത്തപ്പെട്ട സംവിധായകനാണ്.
ഇതിനകം പതിനഞ്ച് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഡിസയര്‍ ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'