Don't Miss!
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പാസഞ്ചറിന് കോടതിയുടെ പച്ചക്കൊടി
മംമ്ത മോഹന്‍ദാസ് നായികയാകുന്ന ചിത്രത്തില്‍ ലക്ഷ്മി ശര്‍മ്മ, മധു, നെടുമുടി വേണു, ജഗതി, ശ്രീകുമാര്‍, ഹരിശ്രീ അശോകന് എന്നിവരും അഭിനയിക്കുന്നുണ്ട്.
മെയ് ഏഴിന് റിലീസ് നിശ്ചയിച്ചിരിയ്ക്കുന്ന ചിത്രത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തിയതോടെയാണ് പാസഞ്ചര്‍ കോടതിയിലെത്തിയത്.
സിനിമയുടെ പ്രിന്റുകള്‍ തിയറ്ററുകളില്‍ എത്തിയ്ക്കുന്നത് പ്രസാദ് ഫിലിം ലാബിനെ അസോസിയേഷന് ഭാരവാഹികള്‍ തടസ്സപ്പെടുത്തരുതെന്നാണ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ് പാസഞ്ചറിന്റെ നിര്‍മാതക്കളായ വിജയാ കമ്പയിന്സാണ് ഹര്‍ജി നല്‍കിയത്.
സിനിമയിലെ നായകന്മാരിലൊരാളായ നടന് ശ്രീനിവാസന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ട്രഷറര്‍ വിന്ധ്യനില്‍ നിന്ന് പത്ത് വര്‍ഷം മുമ്പ് വാങ്ങിയ അഞ്ച് ലക്ഷം രൂപ പാസഞ്ചറിന്റെ നിര്‍മാതാവ് എസ്സി പിള്ള നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഹര്‍ജിയുമായി കോടതിയിലെത്തിയത്.
പണം നല്‍കിയില്ലെങ്കില്‍ സിനിമയുടെ പ്രിന്റുകള്‍ പ്രസാദ് ലാബില്‍ നിന്നും തിയറ്ററുകളില്‍ എത്തില്ലെന്ന് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി കല്ലിയൂര്‍ ശശി തുടങ്ങിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്