Don't Miss!
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
നിലയ്ക്കില്ല ഈ ദേവസംഗീതം
സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിച്ച ജോണ്സണ് അഡ്ജസ്റ്മെന്റുകളോട് വിധേയത്വം പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. ആന്റണി ഈസ്റ്മാന്റെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സംഗീത സാന്ദ്രമായ തന്റെ ജീവിതത്തിന്റെ വരവറിയിച്ച ജോണ്സണ് പത്മരാജന്റെ ഇഷ്ടസംഗീത സംവിധായകനായി മാറുകയായിരുന്നു.
ദേവരാജന്‍ മാസ്റ്ററുടെ ഇഷ്ടശിഷ്യനും മ്യൂസിക് കമ്പോസറുമായ് കൂട്ടിരുന്ന ജോണ്സന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ചലച്ചിത്രസംഗീതമേഖലയില്‍ സൂക്ഷിച്ചത്.
ഗാനഗന്ധര്വ്വന് യേശുദാസിനോടുപോലും ജോണ്സന് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് ഈ കര്ക്കക്കാരനായ സംഗീതജ്ഞന്. തൃശൂര്‍ക്കാരനായ ജോണ്‍സന്റെ തുടക്കം വോയ്സ് ഓഫ് ട്രിച്ചൂര് എന്ന ഓര്ക്കസ്ട്രാട്രൂപ്പിലായിരുന്നു.
ഏതു സംഗീത ഉപകരണവും ജോണ്‍സനു വഴങ്ങിയിരുന്നു. ഗായകന് പി.ജയചന്ദ്രനാണ് ജോണ്‍സനെ അന്നത്തെ പ്രശസ്ത സംഗീത സംവിധായകന് ജി.ദേവരാജന്‍ മാസ്ററെ പരിചയപ്പെടുത്തിയത്. ഒരാളുടെ കഴിവ് തിരിച്ചറിഞ്ഞാലും അത്രവേഗത്തിലൊന്നും അംഗീകരിക്കുകയോ ഗുണപരമായ കമന്റു പറയുകയോ ചെയ്യാത്ത ദേവരാജന്‍ മാസ്റര്‍ ജോണ്‍സനെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അടുത്ത പേജില്‍ പ്രതിഭയുടെ കരളില്‍ വിരിഞ്ഞ പൂക്കള്‍
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ