Don't Miss!
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഗ്ലാമറിനില്ല: പതിവ് പല്ലവിയുമായി മീരാ നന്ദനും
ലാല്‍ ജോസ് ചിത്രമായ മുല്ലയിലെ മീരയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒരു പക്ഷേ മലയാളത്തേക്കാള്‍ കൂടുതല്‍ മീരയെ മനസ്സിലാക്കിയത് തമിഴും തെലുങ്കുമാണ്. ഈ രണ്ടു ഭാഷകളില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.
തമിഴില്‍ മീര പ്രധാന വേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തെലുങ്കില്‍ മീര നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുകയാണ്. കല്ലൂരി ഫെയിം അഖിലിന്റെ നായികയായി വാല്മീകിയും ഒരു കാലത്ത് കോളിവുഡ് അടക്കി വാണിരുന്ന കെടി കുഞ്ഞുമോന് നിര്‍മിയ്ക്കുന്ന കാതലുക്ക് മരണമില്ലൈയുമാണ് മീരയുടെ തമിഴ് ചിത്രങ്ങള്‍.
തെലുങ്കില്‍ ശ്രീകാന്ത് നായകനാകുന്ന ചിത്രത്തിലാണ് മീര അഭിനയിക്കുന്നത്. ജയസൂര്യ നായകനാകുന്ന കറന്‍സിയും പൃഥ്വിരാജിന്റെ പുതിയമുഖവുമാണ് മീരയുടെ പുതിയ മലയാള സിനിമകള്‍.
എന്നാല്‍ തെന്നിന്ത്യയുടെ താരറാണിപ്പട്ടം നേടാന്‍ അല്പസ്വല്പം ഗ്ലാമര്‍ കാണിയ്ക്കണമെന്നാണ് നാട്ടുനടപ്പ്. എന്നാലിത്തരം യാതൊരു വീട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് മീര. മുമ്പ് മലയാളത്തെ കൈവിട്ട് അതിര്‍ത്തി കടന്ന ഇപ്പോള്‍ എന്ത് സാഹസത്തിനും തയാറായി നടക്കുന്ന താരസുന്ദരിമാരും ഇതേ വാക്കുകള്‍ തന്നെയാണ് പറഞ്ഞിരുന്നത്. മീരയെങ്കിലും പറഞ്ഞ വാക്ക് മാറ്റില്ലെന്ന് നമുക്ക് കരുതാം.
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'