Don't Miss!
- News വയനാട്ടില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്: രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ച് എല്‍ഡിഎഫ്
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ബെസ്റ്റ് ആക്ടറിന് മികച്ച റിപ്പോര്‍ട്ട്
ഫാന്സിനെയും ഫാമിലിയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ കോമഡിയും സെന്റിമെന്റ്സും ഇഴചേര്‍ത്ത് ഒരുമുഴു നീള എന്റര്‍ടൈനറാണ് സംവിധായകന് മാര്ട്ടിന് പ്രാക്കാട്ട് ഒരുക്കിയിരിക്കുന്നതെന്ന് പടം കണ്ടിറങ്ങുന്നവര്‍ പറയുന്നു.
ബെസ്റ്റ് ആക്ടര്‍-ലൊക്കേഷന്‍ ചിത്രങ്ങള്‍
മമ്മൂട്ടിയുടെ വ്യത്യസ്തമായ ഇന്ട്രൊഡക്ഷനോടെയുള്ള ബെസ്റ്റ് ആക്ടറിന്റെ ഫസ്റ്റ് ഹാഫില്‍ കോമഡിയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ഇന്റര്‍വെല്‍ പഞ്ചും ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള സര്‍പ്രൈസ് ട്വിസ്റ്റും ബെസ്റ്റ് ആക്ടറിന്റെ ഹൈലൈറ്റാവുമെന്ന് വിലയിരുത്തല്‍. ലാല്‍, നെടുമുടി വേണു, സലീം കുമാര്‍, ശ്രീനിവാസന് തുടങ്ങിയവരുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മമ്മൂട്ടിയുടെ സെലക്ഷന് വീണ്ടും ലക്ഷ്യം കണ്ടുവെന്ന് പറയേണ്ടി വരും. പോക്കിരി രാജയ്ക്ക് ശേഷം മറ്റൊരു നവാഗത ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ബോക്സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ കാണിയ്ക്കുകയാണ്.
ഇതൊക്കെ പറയുമ്പോഴും ആദ്യദിനത്തിലെ പ്രധാന പ്രേക്ഷകര്‍ ഫാന്സുകാരാണെന്നതിനാല് വന്നിരിയ്ക്കുന്ന പ്രതികരണങ്ങളില്‍ എത്രത്തോളം നിജാവസ്ഥയുണ്ടെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല. വരുംദിവസങ്ങളില്‍ ബെസ്റ്റ് ആക്ടറിന്റെ യഥാര്‍ത്ഥ വിധി നിര്‍ണയിക്കപ്പെടുമെന്ന് തന്നെ കരുതാം.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ