Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സൂപ്പറുകളുടെ തട്ടുപൊളിപ്പനും മിനിമം ഗ്യാരണ്ടി
സിനിമാരംഗത്തെ ഏതാനും മുതിര്‍ന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും എളുപ്പത്തില്‍ സൂപ്പര്‍ താരങ്ങളുടെ ഡേറ്റുകള്‍ ഒപ്പിച്ചെടുക്കുന്നതോടെയാണ് മിനിമം ഗ്യാരണ്ടി ചിത്രങ്ങള്‍ക്ക് കളമൊരുങ്ങുന്നത്.
പിന്നീട് ഈ താരങ്ങളുടെ ഡേറ്റ് ഉപയോഗിച്ച് സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെങ്കിലും ചവറുകള്‍ പടച്ചുണ്ടാക്കും. സൂപ്പറുകളുടെ സിനിമകള്‍ മിനിമം ഗ്യാരണ്ടിയുടെ പേരില്‍ വന്‍തുകയ്ക്ക് വിതരണത്തിന് നല്‍കുന്നതോടെ നിര്‍മാതാക്കളുടെ കാര്യം സേഫ് ആകും. എന്നാല്‍ പടം പൊളിഞ്ഞാല്‍ വിതരണക്കാരും തിയറ്ററുടമകളും വന്‍ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരിക.
സമീപ കാലത്ത് രണ്ട് സൂപ്പര്‍ സംവിധായകരുടെ മൂന്ന് ചിത്രങ്ങള്‍ ഇത്തരത്തില്‍ പരാജയപ്പെട്ടതോടെയാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന് മിനിമം ഗ്യാരണ്ടി നല്കി ഒരു ചിത്രവും വിതരണത്തിന് എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന
കോളിവുഡിലാണ് മിനിമം ഗ്യാരണ്ടി തുക നല്കി ചിത്രം വിതരണത്തിനെടുക്കുന്ന സംവിധാനം ആദ്യം നിലവില്‍ വന്നത്. പിന്നീട് ഇത് മലയാളത്തിലേക്ക് വ്യാപിക്കുകയായിരുന്നു. എന്നാല്‍ വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇത് നിര്‍ത്തലാക്കിയെങ്കിലും ഇവിടെ ഇത് നിര്‍ബാധം തുടരുകയായിരുന്നുവെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് ആരോപിയ്ക്കുന്നു.
മുന്‍ പേജില്‍
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?