Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മുല്ലപ്പെരിയാര്‍: റഹ്മാനും ഇളയരാജയും വെട്ടില്‍
ഇതേച്ചൊല്ലി തമിഴ്നാട്ടില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി റഹ്മാന് രംഗത്തേണ്ടി വന്നു. കഴിഞ്ഞ ഒരുമാസമായി അമേരിക്കയില്‍ ഹോളിവുഡ് ചിത്രത്തിന്റെ ജോലികളിലായതിനാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര ഗുരുതരമായത് അറിഞ്ഞില്ലെന്നും പറഞ്ഞാണ് റഹ്മാന് തലയൂരുന്നത്.
ഔസേപ്പച്ചനെ പുകഴ്ത്തിയത് ചിലര്‍ മറ്റുതരത്തില്‍ വ്യാഖ്യാനിക്കുന്നത് വേദനാജനകമാണെന്ന് റഹ്മാന് പത്രക്കുറിപ്പില്‍ പറഞ്ഞു. 'തമിഴനായ എന്റെ വളര്‍ച്ചയില്‍ തമിഴ്നാട്ടുകാര്‍ എന്നും ഒപ്പം നിന്നിട്ടുണ്ട്. അതിന് എന്നും കടപ്പാടുണ്ട്. ഈ പ്രശ്നത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ നിലപാടിനെ ആദരിക്കുന്നു. റഹ്മാന് വ്യക്തമാക്കി.
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പും ജയാ ടി.വിയും മുഖ്യ സ്പോണ്‍സര്‍മാരായ സംഗീതപരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതാണ് ഇളയരാജയെ കുടുക്കിയത്. ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന സംഗീതപരിപാടിയ്ക്കെതിരെ തീവ്രനിലപാടുകളുള്ള ഒരു കൂട്ടം തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയായതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
പ്രതിഷേധക്കാരെ ഭയന്ന് സംഘാടകര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാള് മുമ്പ് പരിപാടിയ്ക്കായി കരാര്‍ ഒപ്പുവച്ചതാണെന്നാണ് ഇളയരാജയുടെ വിശദീകരണം.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍