Don't Miss!
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Automobiles ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ 'മാരുതി'യായി അമേസ്; ഇടിപ്പരീക്ഷയിൽ കിട്ടിയത് വെറും 2-സ്റ്റാർ റേറ്റിംഗ്
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Lifestyle ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
സല്മാന് നികുതിവെട്ടിച്ചിട്ടില്ല
2000-2001 കാലയളവിലെ തന്റെ വരുമാനം 9.32 കോടി രൂപയാണെന്നാണ് സല്മാന് ആദായ നികുതി വകുപ്പിനെ അറിയിച്ചത്. എന്നാല്‍ ഇതു പുനപരിശോധിച്ച അസസ്സിങ് ഓഫീസര്‍ സല്‍മാന്റെ വരുമാനം 13.61 കോടി രൂപയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിനെതിരെ സല്മാന് ആദായ നികുതി വകുപ്പ് കമ്മീഷണര്‍ക്കു പരാതി നല്കി. ഭരണഘടനയുടെ 143(2) വകുപ്പു പ്രകാരം വരുമാനം പരിശോധിക്കുന്നതിനു മുന്‍പ് തനിക്കു നോട്ടീസ് തരണമെന്നും എന്നാല്‍ ആദായ നികുതി വകുപ്പ് അങ്ങനെ
ചെയ്തില്ലന്നുമായിരുന്നു സല്‍മാന്റെ വാദം.
സല്‍മാന്റെ പരാതി പരിഗണിച്ച ആദായ നികുതി വകുപ്പ് കമ്മീഷണര്‍ അദ്ദേഹത്തിനു ഇളവു നല്കി. ഇതിനെതിരെ ആദായ നികുതി വകുപ്പ് 2009 ജൂണില്‍ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിനു പരാതി നല്കി. എന്നാല്‍ അവിടെയും വിധി സല്മാനനുകൂലമായിരുന്നു.
ജുണ് 6നു ജസ്റ്റിസ് ജെപി ദേവാധര്, ജസ്റ്റിസ് ആര് പി സൊന്ദുര്ബാല്ദോത്ത എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ആദായ നികുതി വകുപ്പിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിനെ ആദായ നികുതി വകുപ്പ് മുബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദായ നികുതി വകുപ്പിനു വേണ്ടി അഡ്വക്കേറ്റ് വിമല്‍ ഗുപ്തയും പത്മ ദിവാകറും ഹാജരായി
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'