Don't Miss!
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
നയന്‍സിനെതിരെയുള്ള കേസില്‍ വീണ്ടും അന്വേഷണം
എന്നാല്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയ ഈ ആവശ്യം നിരസിയ്ക്കുകയും വീണ്ടും അന്വേണഷം നടത്തണമെന്ന് ഉത്തരവിടുകയുമായിരുന്നു.
2008ല്‍ പുറത്തിറങ്ങിയ 'ഏകന്‍' എന്ന തമിഴ്സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ സദാചാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര പി. നാഗരാജാണ് കോടതിയെ സമീപിച്ചിരുന്നത്.
നയന്‍താരയുടെ മേനി കാട്ടുന്ന പോസ്റ്ററുകള്‍ നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിലെ ചുവരുകളില്‍ പ്രദര്‍ശിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ചിത്രത്തിലെ നായികയായ നയന്‍താര, ഏകന്‍ സിനിമയുടെ നിര്‍മാതാക്കളായ ഐങ്കരന്‍ ഇന്റര്‍നാഷണല്‍ ഫിലിംസ് മാനേജിങ് ഡയറക്ടര്‍, സംവിധായകന് രാജു സുന്ദരം, എസ്.എല്‍. തിയേറ്റര്‍ ഉടമ ശ്രീധരന് പിള്ള എന്നിവര്‍ക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്താന്‍ 2008 ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, കേസ് പോലീസ് എഴുതിത്തള്ളാന്‍ ശ്രമിച്ചു. ഈ നീക്കത്തിനെതിരെയാണ് ഹര്ജിക്കാരന് വീണ്ടും കോടതിയിലെത്തിയത്.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍