Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മലയാളം പ്രഭുവിനെ വെള്ളംകുടിപ്പിച്ചു
400 വര്‍ഷംമുമ്പത്തെ മലബാര്‍ മലയാളമാണ് സിനിമയില്‍ പ്രഭു പറയുന്നത്. നടനെന്ന നിലയില്‍ തനിയ്ക്കേറ്റവും സംതൃപ്തി നല്കിയ ദിവസങ്ങളാണ് കടന്നുപോയതെന്ന് താരം പറയുന്നു.
ലേശം കഷ്ടപ്പെട്ടാണെങ്കിലും പ്രഭുദേവ ജോലി ഭംഗിയാക്കിയെന്ന് സംവിധായകന് സന്തോഷ് ശിവനും സാക്ഷ്യപ്പെടുത്തുന്നു. പ്രഭുദേവയുടെ ഡബ്ബിങ്ങിനായി മൂന്നുദിവസം മാറ്റിവച്ചെങ്കിലും ഒറ്റദിവസംകൊണ്ട് എല്ലാം പൂര്‍ത്തിയായിരുന്നു.
അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി ഉറുമി മാറുമെന്നാണ് നര്‍ത്തകനായി ജീവിതമാരംഭിച്ച പ്രഭുദേവയുടെ പ്രതീക്ഷ. നിത്യാ മേനോനും പ്രഭുദേവയുമൊത്തുള്ള ഗാനരംഗം സിനിമയുടെ ഹൈലൈറ്റുകളിലൊന്നാണ്.
പൃഥ്വി, ജെനീലിയ, നിത്യ, വിദ്യ, ആര്യ പ്രഭുദേവ വമ്പന്‍ താരനിരയെ അണിനിരത്തി ചിത്രത്തിന്റെ ഓഡിയോ റിലീസിങ് അടുത്തയാഴ്ച നടക്കുമെന്നാണ് അറിയുന്നത്. പഴശ്ശിരാജ'യ്ക്കുശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മലബാറിലെ 16ാംനൂറ്റാണ്ട് ആവിഷ്കരിക്കുന്നു. വാസ്കോ ഡ ഗാമയ്ക്കെതിരായ വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയം.
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'