Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്ജന്മം

1990ല്‍ മകന് പ്രണവിന്റെ പേരില്‍ ലാല്‍ ആരംഭിച്ച ബാനറിന്റെ കീഴില്‍ ഹിസ് ഹൈനസ് അബ്ദുള്ളയെന്ന ചിത്രമാണ് ആദ്യം തിയറ്ററുകളിലെത്തിയത്. ഇതിന് ശേഷം ഭരതം, കമലദേളം, കാലപാനി, വാനപ്രസ്ഥം ഇങ്ങനെ ഒരുപിടി മികച്ച സിനിമകള്‍ പ്രണവം ആര്‍ട്സ് മലയാളത്തിന് സമ്മാനിച്ചു. പിന്നീട് സിനിമാ നിര്‍മാണത്തിന് താത്കാലികമായി അവധി നല്കിയ ലാല്‍ സഹയാത്രികനായ ആന്റണി പെരുമ്പാവൂരിനൊപ്പം ചേര്‍ന്ന് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ സിനിമകള്‍ നിര്മിയ്ക്കാന് തുടങ്ങി.
ഇപ്പോള്‍ 11 വര്‍ഷത്തിന് ശേഷം പ്രണവം ഫിലിംസ് കാണ്ഡഹാര്‍ നിര്‍മിയ്ക്കുമ്പോള്‍ ലാലിന് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതിനൊക്കെ പുറമെ മറ്റൊരു സവിശേഷത കൂടി കാണ്ഡഹാറിന് സ്വന്തമാണ്. കേണല്‍ പദവി ലഭിച്ചതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയാണ് കാണ്ഡഹാറിനെ വേറിട്ടാക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളാണ് ലാലിന് കേണല്‍ പദവി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്.
ഡിസംബര്‍ 16ന് 125 തിയറ്ററുകളില്‍ കാണ്ഡഹാര്‍ റിലീസ് ചെയ്യുന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ വൈഡ് റിലീസായി സിനിമ മാറും. ഇതിലൂടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കാര്‍ഡുകളും കാണ്ഡഹാര്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് സിനിമാ വിപണി പ്രതീക്ഷിയ്ക്കുന്നത്.
മുന്‍ പേജില്‍
മിഷന് കാണ്ഡഹാറിന്റെ വെല്ലുവിളികള്‍
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'