Don't Miss!
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സേതുരാമയ്യരെ മമ്മൂട്ടി കണ്ടെത്തിയത് രാജുവില്‍ നിന്ന്
മഹാരാജാസ് കോളെജില്‍ മമ്മൂട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന രാധാ വിനോദ്. സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ തിരക്കഥാ ജോലികള്‍ നടക്കുന്ന കാലത്ത് മമ്മൂട്ടി തന്നെയാണ് രാജുവിനെ തനിയ്ക്ക് പരിചയപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി ഓര്‍മ്മിക്കുന്നു. അക്കാലത്ത് രാജു സിബിഐയില്‍ എസ്പിയായിരുന്നു.
മലയാളത്തില്‍ ആദ്യമായി അവതരിപ്പിയ്ക്കപ്പെടുന്ന സിബിഐ സിനിമയ്ക്ക് വേണ്ട മാനറിസങ്ങള്‍ തിരക്കിലായിരുന്നു അന്ന് സിനിമയുടെ അണിയറക്കാര്‍. ഒരു മുസ്ലീം കഥാപാത്രത്തെയായിരുന്നു എസ്എന്‍ സ്വാമി സേതുരാമയ്യര്‍ക്ക് പകരം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് 'സേതുരാമന്' എന്ന അയ്യര്‍ കഥാപാത്രം രംഗത്തെത്തുന്നത്. സേതുരാമയ്യരുടെ മാനറിസങ്ങള്‍ ആവിഷ്ക്കരിച്ചതും മമ്മൂട്ടി തന്നെയായിരുന്നുവെന്ന് എസ്എന്‍ സ്വാമി പല അഭിമുഖങ്ങളിലും മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. മോളിവുഡില്‍ ചരിത്രമായി മാറിയ സേതുരാമയ്യരെ വാര്‍ത്തെടുക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത് ഈ പഴയ കോളെജ് സീനിയറായിരിക്കുമെന്ന് എസ്എന്‍ സ്വാമി പറയുന്നു.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്