Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പൃഥ്വിയ്ക്കെതിരെ മെയില്‍;കൂടുതല്‍പ്പേര്‍ കുടുങ്ങും
ഇതിനെക്കുറിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി അധികൃതര്‍ തന്നെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നേമം സ്വദേശിയെ കസ്റ്റിഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളല്ല മെയില്‍ ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
വാര്‍ത്തയുടെ നിര്മാതാവല്ലെങ്കിലും സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ് ബുക്ക്, ഓര്‍ക്കുട്ട് എന്നിവയില്‍ സ്വന്തമായുള്ള അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റമാണ് നേമം സ്വദേശിയായ ഷിബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
ഐ.ടി. നിയമപ്രകാരം കേസെടുത്ത ഷിബുവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഷിബുവിന് വാര്‍ത്ത ലഭിക്കാന്‍ ഇടയായ ആളെക്കുറിച്ചും അയാള്‍ക്ക് വാര്‍ത്ത നല്കിയ ആളെക്കുറിച്ചും ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.
എങ്കിലും വാര്‍ത്ത രൂപകല്‍പ്പന ചെയ്തയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ടീം.
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'