Just In
- 1 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 8 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
- 16 min ago
വിവാഹശേഷം കുടുംബവിളക്കില്‍ നിന്നും അവര്‍ മാറ്റി, ഞാന്‍ പിന്‍വാങ്ങിയതല്ല, പാര്‍വതി വിജയുടെ തുറന്നുപറച്ചില്‍
- 50 min ago
കുടുംബ വിളക്ക് സീരിയലിലെ അടുത്ത ട്വിസ്റ്റ് എന്താണ്; വേദികയും സമ്പത്തും തമ്മിലുള്ള പോരാട്ടം വീണ്ടും തുടങ്ങി
Don't Miss!
- News
സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്; ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കും
- Sports
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സിന്ധുവും ശ്രീകാന്തും
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രാഞ്ചി, ഗദ്ദാമ, അബു-മലയാളത്തിന്റെ പ്രതീക്ഷകള്‍
ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ മലയാളത്തില്‍നിന്ന് ഏഴു ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിയ്ക്കുന്നത്. ലെനിന് രാജേന്ദ്രന്റെ 'മകരമഞ്ഞ്', സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന് അബു', കമലിന്റെ 'ഗദ്ദാമ', ഡോ. ബിജുവിന്റെ 'വീട്ടിലേക്കുള്ള വഴി', എം.ജി. ശശിയുടെ 'ജാനകി', പ്രേംലാലിന്റെ 'ആത്മകഥ', രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ സെയിന്റ്' എന്നിവയാണ് മലയാളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
അതെ സമയം ഒട്ടേറെ ദേശീയ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ഇലക്ട്ര, ടി.ഡി. ദാസന്, യുഗപുരുഷന് എന്നീ ചിത്രങ്ങള്‍ തെഞ്ഞെടുക്കപ്പെട്ടിട്ടില്ല . ദേശീയ അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഇത്തവണ മലയാളി പ്രാതിനിധ്യമില്ലാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ആദാമിന്റെ മകന് അബുവില്‍ സലീം കുമാറിന്റെ വേഷവും ഗദ്ദാമയിലെ കാവ്യ മാധവന്റെ പ്രകടനവും മലയാളത്തിന് പ്രതീക്ഷയേകുന്നുണ്ട്. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റും പുരസ്കാര വേദിയില്‍ തിളങ്ങുമെന്ന് കേരളം പ്രതീക്ഷിയ്ക്കുന്നു.