Don't Miss!
- Sports IPL 2024: സ്റ്റബ്സാണ് ഡല്‍ഹിയുടെ 'റിയല്‍ ഹീറോ', ആ സേവാണ് കളി മാറ്റിയത്! കിടിലന്‍ ഫീല്‍ഡിങ്
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം നാളെ ബൂത്തിലേക്ക്.. ഇന്ന് നിശബ്ദ പ്രചരണം, 4 ജില്ലകളിൽ നിരോധനാജ്ഞ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മലപ്പുറത്തെ പ്രമാണിമാര്‍ക്കെതിരെ കുഞ്ഞുമുഹമ്മദ്
വീരപുത്രിനിലെ നായകകഥാപാത്രമായ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സഹാബിന്റെ മരണം കൊലപാതകമാണെന്നും ലീഗുകാര്‍ പാകിസ്താന് ചായ് വ് ഉള്ളവരാണെന്ന് സിനിമ ധ്വനിപ്പിക്കുന്നുവെന്നുമുള്ള വിമര്‍ശനത്തിന് പിന്നാലെ നടത്തി വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞുമുഹമ്മദ് മലപ്പുറത്തെ പ്രമാണിമാര്‍ക്കെതിരെ തിരിഞ്ഞത്.
ചരിത്രം സിനിമയാക്കുമ്പോള്‍ എന്നും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രം സിനിമയാക്കുമ്പോള്‍ ഉപയോഗിക്കേണ്ട ചേരുവകള്‍ മാത്രമാണു വീരപുത്രനില്‍ ഉപയോഗിച്ചത്. പാക്കിസ്ഥാന് വാദവും ദുഷ്പ്രചാരണവും തെറ്റായ വ്യാഖ്യാനങ്ങളും നടത്തി തീയേറ്ററുകളില്‍ നിന്നു സിനിമ നീക്കംചെയ്യാനാണു ശ്രമം നടക്കുന്നത്. ഇത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. വിവാദങ്ങളെ ഭയന്നോടാന്‍ ഉദ്ദേശമില്ല- അദ്ദേഹം വ്യക്തമാക്കി.
സാഹിബിന്റെ മരണം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന ഹമീദ് ചേന്ദമംഗലൂരിന്റെ വാദം എന്ത് ഉദ്ദേശിച്ചാണെന്നറിയില്ല. സിനിമ ചരിത്രത്തിന്റെ യഥാര്‍ഥമായ ഒരു പുനര്‍വായനയല്ലെന്നും തുടക്കത്തില്‍ പറയുന്നുണ്ട്. ഇക്കാലത്തെ ലീഗ് രാഷ്ട്രീയവും സിനിമ പറയുന്നില്ല. സിനിമയില്‍ പറയുന്ന ലീഗ്, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും അല്ല. ഈ സാഹചര്യത്തില്‍ ലീഗ് നേതാവ് കെഎന്‍എ ഖാദറിന്റെ വിമര്‍ശനം എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലായിട്ടില്ല- കുഞ്ഞുമുഹമ്മദ് പറഞ്ഞു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'