Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മമ്മൂട്ടിയ്ക്ക് മനസ്സിലായി; ലാലിനെ കിട്ടിയില്ല
പ്രതിഭയുള്ള കലാകാരനാണ് ശ്രീനിയെന്ന് മലയാള സിനിമാലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. അത്തരമൊരാളുടെ ഭാഗത്തു നിന്ന് പത്മശ്രീ സരോജ് കുമാര്‍ പോലൊരു ബിലൊ ആവറേജ് ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നില്ല എന്നതാണ് സത്യം.
ശ്രീനിയുടെ ഏറ്റവും മോശം തിരക്കഥയാവും പത്മശ്രീ സരോജ് കുമാര്‍ എന്ന് വിലയിരുത്തുന്നവരും കുറവല്ല. എന്തായാലും വിവാദങ്ങളെ പേടിച്ച് മിണ്ടാതിരിയ്ക്കാന്‍ ശ്രീനി തയ്യാറല്ല. മനോരമ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ താരം തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
താന്‍ സൂപ്പര്‍താരങ്ങളെ മോശമാക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ശ്രീനി പറയുന്നത്. ചിത്രം പുറത്തിറങ്ങിയ ശേഷം ഇത്തരത്തിലൊരു വിവാദം കത്തിപ്പടരുന്നുണ്ടെന്ന് മനസ്സിലായി.
ഉടന്‍ തന്നെ താന്‍ മമ്മൂട്ടിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. മാധ്യമങ്ങളിലൂടെ പടരുന്ന ഈ വിവാദത്തില്‍ വലിയ കഴമ്പില്ലെന്ന് മമ്മൂട്ടിയ്ക്ക് മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ശ്രീനി.
എന്നാല്‍ മോഹന്‍ലാലിനെ ഫോണില്‍ പലവട്ടം വിളിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യത്തില്‍ തന്റെ ഭാഗത്തു മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് ശ്രീനി പറയുന്നു. ഇത്തരമൊരു വിവാദം ഉണ്ടായ സമയത്ത് ലാല്‍ എടുത്ത നിലപാട് തെറ്റാണ്.
അടുത്തപേജില്‍ ലാല്‍ എന്നെ വിളിയ്ക്കണമായിരുന്നു: ശ്രീനി
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!