Don't Miss!
- Sports IPL 2024: അന്ന് എന്നെ ചതിച്ചത് സംഗക്കാര! പഴി കേട്ടത് യുവതാരം; രാജസ്ഥാന് കോച്ചിനെതിരെ സെവാഗ്
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഓസ്കാര്‍ : ഷോണ്‍ പെന്‍ നടന്; കേറ്റ് വിന്‍സ്ലെറ്റ് മികച്ച നടി
എണ്‍പത്തിയൊന്നാം ഓസ്ക്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം നടന് ഷോണ്‍ പെന്‍ നേടി. കേറ്റ് വിന്‍സ്ലെറ്റാണ് മികച്ച നടി.
'മില്‍ക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷോണ്‍ പെന്‍ മികച്ച നടനുള്ള ഓസ്കാര്‍ സ്വന്തമാക്കി. എണ്‍പതുകളില്‍ സജീവമായ ഹോളിവുഡ് നടന്മാരുടെ തലമുറയില്‍ മികച്ച നടനെന്ന ഖ്യാതി നേടിയ ഷോണ്‍ പെന്നിന് ഒന്നിലധികം തവണ ഓസ്കാറിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
മില്‍ക്കില്‍ ഒരു ക്യാമറ സ്റ്റോര്‍ ഉടമയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് ഷോണ്‍ പെന്‍ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. അമേരിക്കയിലെ സ്വവര്‍ഗ പ്രേമികളുടെ പൗരവാകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഹാര്‍വെ മില്‍ക്കിന്റെ ജീവിത കഥയുടെ ആവിഷ്ക്കാരമാണ് മില്‍ക്ക്.
നാസി ഭൂതകാലമുള്ള ജര്‍മന്‍ യുവതിയുടെ വേഷമാണ് റീഡറില്‍ കേറ്റ് അവതരിപ്പിച്ചത്. ഈ വര്‍ഷമാദ്യമിറങ്ങിയ റവല്യൂഷണറി റോഡിലും മികച്ച അഭിനയമാണ് കേറ്റ് കാഴ്ചവെച്ചത്. റീഡറിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കും റവല്യൂഷണറി റോഡിലെ അഭിനയത്തിന് മികച്ച നടിയ്ക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ കേറ്റ് സ്വന്തമാക്കിയിരുന്നു.
യുദ്ധാനന്തര ജര്‍മ്മനിയുടെ കഥയാണ് ദ റീഡര്‍ പ്രമേയമാക്കുന്നത്. കൗമാരപ്രായക്കാരനായ മൈക്കിള്‍ ബെര്‍ലിന്‍ തന്റെ ഇരട്ടി പ്രായമുള്ള ഹന്നയെന്ന സ്ത്രീയുമായുള്ള ബന്ധമാണ് ദ റീഡറിന്റെ ഇതിവൃത്തം.
-
ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്കിയ സമ്മാനമായിരുന്നു
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്