Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
അടിയന്തരാവസ്ഥക്കാലത്തെ സഹപാഠി
സിനിമയ്ക്ക് ഏറെ സാധ്യതയുള്ള ഒരു വിഷയമായിരുന്നിട്ടും അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ മുഖവുമായി ഒരു ചിത്രവും വരാതിരുന്നത് അതിന് കച്ചവടസാധ്യത കുറവായതുകൊണ്ടായിരിക്കും. വര്‍ഗ്ഗീസ് കൊലക്കേസിലെ പ്രതി രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കയ അട്ടിമറികളില്‍ മുന്‍ ഐജി ലക്ഷ്മണ ഇപ്പോള്‍ അഴിയ്ക്കുള്ളിലാണ്. ഈ സംഭവം രാജന് തിരോധാനത്തിന്റെ യഥാര്ത്ഥ് ചിത്രം പുറത്തുകൊണ്ടുവരാനുള്ള സാധ്യത നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
രാജന്റെ സഹപാഠിയായ രാജാറാം ഈ സാധ്യതകളെ സിനിമയാക്കുകയാണ്. സ്വാഭാവികമായും ഇതേവരെയുള്ള ചിത്രങ്ങളില്‍ നിന്നും മാറിയുള്ള ഒരു കഥപറച്ചില്‍ പ്രേക്ഷകര്‍ ഇതില്‍ പ്രതീക്ഷിയ്ക്കും. സഹപാഠി 1975 എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജാറാം ആണ് ചിത്രത്തിന്റെ തിരക്കഥ രജിക്കുന്നത്. നവാഗതനായ ജോണ്‍ ഡിറ്റോ പിആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1975ലെ എന്‍ജിനീയറിങ് കോളെജ് കാമ്പസ് കാമ്പസിലെ ഗായകനാണ് രാജന് വാര്യര്‍. വിപ്ലവകാരി മുരളി കണ്ണമ്പുഴയുടെ ഉറ്റ സുഹൃത്ത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നക്സല്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ മുരളിയില്‍ നിന്നും മറ്റ് സഹപാഠികള്‍ പിന്തിരിഞ്ഞു. മുരളി അയാളുടെ പ്രവര്‍ത്തന മേഖല അലക്കുകാരുടെ കോളനിയിലേയ്ക്ക് മാറ്റി.
അടുത്ത പേജില്‍
പ്രണയം രാജന് വാര്യരെ കുരുക്കുന്നു
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!