Don't Miss!
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അവളുടെ രാവുകള്‍; രാജിയായി ശ്വേത
ഈ തണലില്‍ ഇത്തിരി നേരം, മാനത്തെകൊട്ടാരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച പിഎച് ഹമീദാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണവും ഹമീദ് തന്നെയാണ്. ആദ്യ ഭാഗത്തില്‍ സീമ അവതരിപ്പിച്ച രാജിയെന്ന കഥാപാത്രത്തെ ശ്വേതാ മേനോനാണ് അവതരിപ്പിക്കുന്നത്.
സോമന് അവതരിപ്പിച്ച അധ്യാപകന് വിജയരാഘവനായിരിക്കും ജീവന് നല്‍കുക. കുതിരവട്ടം പപ്പു അവതരിപ്പിച്ച വേഷം മാമുക്കോയയ്ക്കാണ് നല്‍കിയിരിക്കുന്നത്. സിദ്ദിഖ്, ജനാര്ദ്ദനന്, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ആദ്യഭാഗത്തിന്റെ തിരക്കഥാ കൃത്ത് ആലപ്പി ഷെരീഫ് ആണ് രണ്ടാം ഭാഗത്തിനും തിരക്കഥ രചിക്കുന്നത്. അനുരാഗി എന്ന ചിത്രത്തിന് ശേഷം 15വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടാണ് ആലപ്പി റഷീദ് വീണ്ടും തിരക്കഥാ രചന നടത്തുന്നത്.
കോഴിക്കോട്ടുനിന്നും എറണാകുളത്തെത്തുന്ന 38കാരിയായ രാജിയായിട്ടാണ് ശ്വേതമേനോന് അഭിനയിക്കുക. രണ്ടാംഭാഗത്തില്‍ രാജി ഒരു മകളുടെ അമ്മയായ കോടീശ്വരിയാണ്. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. ജൂണില്‍ ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിങും നടക്കും,
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി