Don't Miss!
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Automobiles ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- Lifestyle മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- News യുഎഇയും ഖത്തറും തുര്‍ക്കിയുടെ കൂടെ; ഇറാഖില്‍ നിന്ന് പുതിയ പാത, ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ലോഹിയുടെ ഭീഷ്മര്‍ക്ക് പുതുജന്മം
ലോഹിയുടെ അടുത്ത സുഹൃത്തുക്കള്‍ ആരെങ്കിലും ചിത്രം സംവിധാനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ലഭ്യമായ സൂചനകളനുസരിച്ച് 2010ന്റെ ആദ്യമാസങ്ങളില്‍ തന്നെ സിനിമയുടെ ഷൂട്ടിങ് ആംരഭിയ്ക്കും.
ഭാഷാ വിദഗ്ധനായ ഡോക്ടര്‍ ശിവപ്രസാദ് എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് ലോഹി ഭീഷ്മര്‍ എഴുതിയിരിക്കുന്നത്. വലിയൊരു ശിഷ്യഗണമുള്ള ശിവപ്രസാദ് പ്രത്യേക സ്വഭാവസവിശേഷതകളുള്ള വ്യക്തിയാണ്. പുരാണത്തിലെ ഭീഷ്മര്ക്കെന്ന പോലെ ഇദ്ദേഹത്തിനും ചില ശപഥങ്ങളുണ്ട്.
തനിയ്ക്കൊരു ഭാര്യയുണ്ടായാല്‍ അനിയത്തിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുമെന്ന ഭയത്താല്‍ വിവാഹത്തിനെക്കുറിച്ചാലോചിയ്ക്കാന് പോലും ശിവപ്രസാദ് തയാറായിരുന്നില്ല. ഇങ്ങനെ ഏറെ പ്രത്യേകതകളോടെയാണ് ലോഹി ശിവപ്രസാദ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിയ്ക്കുന്നത്.
ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ഉണ്ണികൃഷ്നാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നതെന്നറിയുന്നു. മോഹന്‍ലാലിന്റെ ആദ്യകാല നായികമാരിലൊരാളായിരുന്ന മേനകയുടെ മകള്‍ രേവതിയായിരിക്കും ഭീഷ്മരിലെ നായികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ