Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നയന്‍താരയ്ക്കും പ്രഭുദേവയ്ക്കും വീണ്ടും സമന്‍സ്
ഇതിന് മുമ്പ് രണ്ട് തവണ സമന്‍സ് അയച്ചിരുന്നെങ്കിലും രണ്ട് പേരും ഹാജരായിരുന്നില്ല. നയന്‍സിന്റെയും പ്രഭുവിന്റെ വിവാഹം തടയണമെന്നാണ് റംലത്തിന്റെ ആവശ്യം.
കുടുംബകോടതിയില്‍ നയന്‍താരയ്ക്ക് വേണ്ടി നടികര്‍ സംഘം മാനേജരെ പ്രതിനിധീകരിച്ച് അഭിഭാഷകന് ഹാജരായിരുന്നു. നടിയുടെ പേരില്‍ കൊച്ചിയിലെ വീട്ടിലേക്ക് അയച്ച സമന്‍സുകള്‍ നടികര്‍ സംഘം ഓഫീസിലേക്ക് തിരിച്ചുവരികയാണുണ്ടായതെന്ന് അഭിഭാഷകന് പനീര്‍ശെല്‍വം പറഞ്ഞു.
അതേ സമയം നയന്‍താരയുടെ പേരില്‍ അയച്ച സമന്‍സുകള്‍ തിരികെ വന്നിട്ടുണ്ടെങ്കില്‍ അവ കോടതിയില്‍ സമര്‍പ്പിയ്ക്കണമെന്ന് റംലത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി. പ്രഭുദേവയ്ക്ക് അയച്ച സമന്‍സുകളും കൈപ്പറ്റാതെ തിരിച്ചുവന്നിട്ടുണ്ട്. എന്നാല്‍ പ്രഭുവിന്റെ വീടിന്റെ കതകില്‍ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രണ്ട് അഭിഭാഷകരുടെ വാദങ്ങള്‍ വിശദമായി കേട്ട ശേഷം വീണ്ടും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. അന്ന് നയന്‍സും പ്രഭുവും നേരിട്ട് ഹാജരാവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?