Don't Miss!
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
നസീറിന്റെ കൊച്ചുമകന് സിനിമയിലേക്ക്
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ശ്രീകാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണ് ഉപ്പുകണ്ടം ബ്രദേഴ്സ്-ബാക്ക് ഇന്‍ ആക്ഷന്‍. പിതാവ് ഷാനവാസിന് സിനിമയില്‍ അധികം തിളങ്ങാനായില്ലെങ്കിലും തനിയ്ക്കത് സാധിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഷമീര്‍. എന്നാല്‍ മുത്തച്ഛന്റെ
ജൂനിയര്‍ നസീര്‍ എന്ന പേരും ഷമീറിന് ഇനിടെ സ്വന്തമായി കഴിഞ്ഞു. സ്കൂള്‍ പഠനത്തിനു ശേഷം ചെന്നൈയിലേക്കു പോയ ഷമീര്‍ പിന്നീട് മലേഷ്യയില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കി. കൊച്ചിയില്‍ കുറച്ചുനാള്‍ ജോലി നോക്കിയ ഷമീര്‍ ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിനു പോകുന്നതിന്റെ ഇടവേളയിലാണ് സിനിമയില്‍ ഒരു കൈനോക്കുന്നത്. കുറെക്കാലം കേരളത്തിന് പുറത്തായതിനാല്‍ മലയാളം പറയാന്‍ ലേശം ബുദ്ധിമുട്ടുണ്ടെന്ന് ഷമീര്‍ പറയുന്നു.
സംവിധായകന് ടിഎസ് സുരേഷ് ബാബുവാണ് ജൂനിയര്‍ നസീറിനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. ഷൂട്ടിങ്ങിന്റെ ആദ്യ രണ്ടു നാള് മകന് ഉപദേശങ്ങളുമായി ഷാനവാസ് തിരുവനന്തപുരത്തെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
കരിയറില്‍ മറ്റാര്‍ക്കും സ്വന്തമാക്കാനാവത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയ നടനാണ് പ്രേംനസീര്‍. എഴുനൂറിലധികം സിനിമകള്‍. അതില്‍ ഷീല-നസീര്‍ ജോഡികള്‍ 107 സിനിമയില്‍. ഒരു വര്‍ഷം (1979) 39 സിനിമകളില്‍ നായകന്. നിത്യഹരിതതാരത്തിന്റെ നേട്ടങ്ങളെല്ലാം ഇന്നും ഗിന്നസ്ബുക്കില്‍ തകര്‍ക്കപ്പെടാതെ നിലനില്ക്കുന്നു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'