Don't Miss!
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- News മോദിയുടെ പരാമര്‍ശം തെറ്റ്; സ്വത്ത് വിതരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നതിങ്ങനെ
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സൗമ്യയുടെ ദുരന്തവുമായി 2 സിനിമകള്‍
പ്രശസ്ത തിരക്കഥാകൃത്ത് ടിഎ റസാഖ് സ്വതത്ര സംവിധായകനാകുന്ന ചിത്രമാണ് ഇതിലൊന്ന്. റസാഖ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത്. ശ്രീനിവാസന് , മംതാ മോഹന്‍ദാസ്, സമുദ്രക്കനി, ആസിഫ് അലി എന്നിവരെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. സൗമ്യയെ അവതരിപ്പിക്കുന്നത് ബാംഗ്ലൂരില്‍ നി്ന്നുള്ളൊരു പുതുമുഖമായിരിക്കും.
റസാഖ് സിനിമയുടെ തിരക്കഥാജോലികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവെ ഇതേ പ്രമേയവുമായി മറ്റൊരു നവാഗതസംവിധായകനും രംഗത്തെത്തിയിട്ടുണ്ട്. സ്ട്രീറ്റ്ലൈറ്റ്, മാപ്പിളപ്പാട്ട് എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ സുധീര്‍ അമ്പലപ്പാട്ടാണ് സൗമ്യയുടെ ദുരന്തം പശ്ചാത്തലമാക്കി രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ നേരത്ത കഴിവ് തെളിയിച്ച സുധീര്‍ തന്റെ സിനിമയിലേക്ക് കാവ്യ മാധവന്, മീരാ ജാസ്മിന് തുടങ്ങിയ താരങ്ങളെ അഭിനയിപ്പിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.
കോഴിക്കോട്ടു നിന്നുള്ള ഈ സംവിധായകര്‍ കഴിഞ്ഞയാഴ്ച പരസ്പരം സിനിമയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു. സൗമ്യയുടെ ദുരന്തമൊഴിച്ച് തിരക്കഥയിലെ ബാക്കിയുള്ളതെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്ന് കണ്ടാണ് സിനിമയുമായി മുന്നോട്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്.
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!
-
'ജിന്റോയുടെ പേരില്ല..., ടോപ്പ് ഫൈവിൽ ഗബ്രിയും ജാസ്മിനുമുണ്ടാകും, റിഷി കൂടി വരണമെന്ന് ആഗ്രഹമുണ്ട്'; ജാൻമണി