Don't Miss!
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
യോദ്ധയിലെ ഉണ്ണിക്കുട്ടന് ഇപ്പോള്‍ എവിടെ?
യോദ്ധയിലെ അശോകനും അപ്പുക്കുട്ടനും നടത്തിയ പോലൊരു സാഹസിക യാത്ര നടത്തിയാണ് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപകനായ സന്തോഷ് കുമാര്‍ അക്കോസേട്ടുവിന്റെ ഉണ്ണിക്കുട്ടനെ കണ്ടെത്തിയത്.
മൂന്ന് വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ കഴിഞ്ഞ ഏപ്രിലില്‍ നേപ്പാളിലെത്തിയതോടെയാണ് ഉണ്ണിക്കുട്ടനെ അന്വേഷിച്ചുള്ള സന്തോഷ് കുമാറിന്റെ യാത്രകള്‍ തുടങ്ങിയത്. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ ഉണ്ണിക്കുട്ടനായും റിംപോച്ചെയായുമായൊക്കെ അഭിനയിച്ച സിദാര്‍ഥ് നേപ്പാളിലെ നാഷണല്‍ സ്പോര്‍ട് കൗണ്‍സിലിലെ ജീവനക്കാരനാണെന്ന് സന്തോഷ് മനസ്സിലാക്കി.
സിദാര്‍ഥിനെ കാണാന്‍ ഒരു യോദ്ധ ടച്ചിലാണ് സന്തോഷ് പോയത്. സിനിമയില്‍ മോഹന്‍ലാല്‍ ധരിച്ചിരുന്ന ബട്ടര്‍ഫ്ളൈ ജാക്കറ്റ് ധരിച്ചെത്തിയ സന്തോഷ് ഈ ജാക്കറ്റ് ഓര്‍മയുണ്ടോയെന്നും സിദാര്ഥിനോട് ചോദിച്ചു.
ഒരു ചെറുപുഞ്ചിരിയോടെ സിദാര്‍ഥ് പറഞ്ഞത് മലയാളിയുടെ മനംകവര്‍ന്ന താരത്തിന്റെ പേര്.
പത്തം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് സന്തോഷ് കുമാര്യോദ്ധ കണ്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം യോദ്ധയില്‍ വില്ലനായ അഭിനയിച്ച യുവരാജ് ലാമയുമായി നടത്തിയ ഫേസ്ബുക്ക് ചാറ്റിലൂടെയാണ് സിദാര്‍ഥ് എവിടെയാണുള്ളതെന്ന കാര്യം സന്തോഷ് മനസ്സിലാക്കിയത്. യോദ്ധയില്‍ കുട്ടി റിംപോച്ചയെ തട്ടിക്കൊണ്ടുപോകുന്ന കഥാപാത്രത്തെയാണ് യുവരാജ് ലാമ അവതരിപ്പിച്ചത്.
അന്വേഷത്തിനിടെ യോദ്ധയിലെ കുട്ടിമാമ്മയുടെ വീടും മോഹന്‍ലാല്‍-ജഗതി ടീമിന്റെ നര്‍മരംഗങ്ങള്‍ക്ക് വേദിയായ പടിക്കെട്ടുമെല്ലാം സന്തോഷ്് സന്ദര്‍ശിച്ചിരുന്നു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'