Don't Miss!
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇനിയും ഒന്നിക്കാനാവില്ല: കാവ്യ-നിശാല്‍
ബുധനാഴ്ച വൈകുന്നേരം നാല് മണിയ്ക്കാണ് കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേകുരുവിനാല്‍ കേസ് പരിഗണിച്ചത്. കോടതി നടപടിയുടെ ഭാഗമായി ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്‍കിയെങ്കിലും ബന്ധം വേര്‍പെടുത്താനായിരുന്നു തീരുമാനം.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം, വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പെ ബന്ധം വേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നു. ആറുമാസം മുമ്പാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ഹര്‍ജി നല്‍കിയത്. അതേസമയം, സ്ത്രീധനപീഡനം ആരോപിച്ചു നിശാല്ചന്ദ്രയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ കാവ്യ നല്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹബന്ധം വേര്‍പെടുത്തുന്ന സാഹചര്യത്തില്‍ കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന കാവ്യയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ജസ്റ്റിസ് തോമസ് പി. ജോസഫ് കേസ് റദ്ദാക്കിയത്.
നിശാല്‍ചന്ദ്ര, പിതാവ് ചന്ദ്രമോഹന്‍നായര്‍, സഹോദരന് ഡോ. ദീപക് എന്നിവര്‍ക്കെതിരേ പാലാരിവട്ടം പോലീസാണു സ്ത്രീധനപീഡനത്തിനു കേസെടുത്തിരുന്നത്. അതേ സമയം വിവാഹസമയത്ത് കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിശാല്‍ തിരിച്ചുനല്‍കിയിട്ടുണ്ട്.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്