Don't Miss!
- Lifestyle ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- Automobiles കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
- News 7 ദിവസം കൊണ്ട് ജീവിതം അടിമുടി മാറും; 3 രാശിക്കാരെ കാത്തിരിക്കുന്നത് സ്വപ്നം കണ്ട വീടും, കൈനിറയെ പണവും
- Sports IPL 2024: ടീം ആലോചിച്ചത് ബദോനിയെ, ഹൂഡ മതിയെന്ന് രാഹുല്‍; കളി ജയിപ്പിച്ച തീരുമാനം ഇതാ
- Travel കാശിയും അയോധ്യയും കണ്ടുവരാം.. കേരളത്തിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ചെലവ് കുറഞ്ഞ യാത്ര
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
കലാപങ്ങളുടെ കഥയുമായി ഖിലാഫത്ത്
എല്ലാം നഷ്ടമാക്കുന്ന കലാപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും അവ വിലാപങ്ങള്‍ക്ക് കാരണമാവുമെന്നും വെളിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് ഖിലാഫത്തിന്റെ അണിയറക്കാര്‍ പറയുന്നു.
നോവലില്‍ അധികം മാറ്റങ്ങള്‍ വരുത്താതെയാണ് ബക്കര്‍ കടവത്ത് ഖിലാഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മലബാര്‍ കലാപത്തിലെ ജീവിയ്ക്കന്ന രക്തസാക്ഷികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം 1992ലെ മുംബൈ കലാപത്തിനും സാക്ഷിയാകുന്നു. മലബാര്‍ കലാപ കാലത്ത് കുട്ടികളായിരന്ന മാളുണ്ണിയും മാനുവും ഇന്ന് വന്ന് വൃദ്ധരായി. അവരുടെ ഓര്‍മ്മകളിലൂടെയാണ് ഖിലാഫത്ത് വികസിയ്ക്കുന്നത്.
രാമുകാര്യാട്ട് സംവിധാനം ചെയ്ത നെല്ലിനു ശേഷം പി വത്സലയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.
മനോജ് കെ ജയന്, ജഗതി, സൈജു കുറുപ്പ്, നിഷാന്ത് സാഗര്‍, സുരാജ് വെഞ്ഞാറമ്മൂട്, മംമ്ത മോഹന്‍ ദാസ്, ഭാമ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ഖിലാഫത്തില്‍ അഭിനയിക്കന്നുണ്ട്. ജൂലായ് 20ന് മലപ്പുറത്ത് ഷൂട്ടിംഗ് ആരംഭിയ്ക്കുന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പദ്ധഥിയിട്ടിരിയ്ക്കുന്നത്.
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്