Don't Miss!
- Automobiles മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ന്യുഡല്ഹിക്കൊരു രണ്ടാം വരവ് സാദ്ധ്യമോ......
ജോഷി, ഡെന്നീസ് ജോസഫ് , മമ്മൂട്ടി എന്നിവരിലൂടെ സാദ്ധ്യമാക്കിയ ന്യൂഡല്‍ഹി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചന മുറുകുകുയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റാണ് രണ്ടാംഭാഗത്തിനുള്ള ശ്രമങ്ങളുമായ് മുന്നോട്ട് നീങ്ങുന്നത്.
ജയാനന്‍ തന്നെ സംവിധാനം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി ഡെന്നീസ് ജോസഫിനെ സമീപിച്ചെങ്കിലും ആശാവഹമായ മറുപടിയല്ല ലഭിച്ചതത്രേ.
മമ്മൂട്ടി, സുമലത, ഉര്‍വ്വശി എന്നിവര്‍ മാത്രമാണ് ന്യൂഡല്‍ഹി എന്ന ചിത്രത്തിലെ അവശേഷിക്കുന്ന പ്രധാനികള്‍. അവരെ മുന്‍നിര്‍ത്തി ഇക്കാലത്ത് പഴയചിത്രത്തെയും വെല്ലുന്നവിധം ഒന്ന് എഴുതി ഒപ്പിക്കുക ശ്രമകരമാണ്. ാര്ഡം മാത്രം നോക്കി സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്രമേയം ശക്തമായി നിന്നില്ലെങ്കില്‍ സിനിമ പാളും, അത് സമ്മാനിക്കുക വലിയ നഷ്ടം തന്നെ ആവും.
ന്യൂഡല്‍ഹിക്ക് മുമ്പും ിമ്പും എന്ന് മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയിരുന്നു. ദേവന് തിളങ്ങിയതും അതുവഴി തെലുങ്കില്‍ പേരെടുത്തതും ന്യൂഡല്ഹിക്കുശേഷമാണ്. ന്യൂഡല്‍ഹിയുടെ രണ്ടാംവരവുണ്ടായാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ സകലസീമകളും ഭേദിയ്ക്കുമെന്നുറപ്പാണ്. എന്നാ്വ്ഡ ന്യൂഡല്‍ഹി സൃഷ്ടിച്ച ഇമേജിനെ മറികടക്കാന്‍ സാധിക്കാതെ വന്നാല്‍ സിനിമ ജയാനന്‍ വിന്‍സെന്റിന് ഒരു ബാധ്യതയാവും.
സൂപ്പര്‍ഹിറ്റുകളുടെ റീമേക്കും രണ്ടാം ഭാഗവുമൊക്കെ ഇത്തിരി റിസ്ക്കുള്ള ഏര്‍പ്പാടാണ്. നടന്നാല്‍ നടന്നു എന്നേ പറയാനൊക്കൂ.
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'