Don't Miss!
- Automobiles ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
2008ന്റെ താരങ്ങള്‍: സുരേഷ് ഗോപി-5
സൗണ്ട് ഓഫ് ബൂട്ട്, ലാപ്ടോപ്, ആയുധം, താവളം, ബുള്ളറ്റ് ഇതായിരുന്നു 2008ല്‍ സുരേഷ് ഗോപി മലയാള സിനിമയ്ക്ക് നല്കിയ സംഭാവന. ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട് ഒരു ബോക്സ് ഓഫീസില്‍ ഒരു ചെറു ശബ്ദം പോലും സൃഷ്ടിയ്ക്കാതെയാണ് കടന്നു പോയത്. അമ്മ-മകന് തമ്മിലുള്ള ഈഡിപ്പസ് കോംപ്ലക്സ് എന്നൊക്കെ കൊട്ടിഘോഷിച്ചെത്തിയ ലാപ്ടോപ്പ് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി.
ബുളറ്റ്, ആയുധം ഈ ശ്രേണിയിലുള്ള ചിത്രങ്ങളിലെ അഭിനയം തുടരാനാണ് പരിപാടിയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട അതേ പ്രതിസന്ധി വീണ്ടും താരത്തെ ഗ്രസിയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം തന്റെ കഴിവുകള്‍ മനസ്സിലാക്കാന്‍ സാധിയ്ക്കുന്ന സംവിധായകന്മാരുടെ പക്കല്‍ താനിപ്പോഴും തിളങ്ങുമെന്ന് സുരേഷ് ഗോപി തെളിയിച്ച ചിത്രമായിരുന്നു ട്വന്റി20യിലെ പോലീസ് കഥാപാത്രം. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ക്രീന്‍ സ്പേസ് സ്വന്തമാക്കിയ സുരേഷ് ഗോപി മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം നില്ക്കുന്ന പ്രകടനത്തിലൂടെ ചിത്രത്തിന്റെ ആദ്യവസാനം തന്റെ വേഷം അത്യുജ്ജലമാക്കി.
അടുത്ത പേജില്‍
ട്വന്റി20യുടെ പിന്‍ബലത്തില്‍ ദിലീപ്
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'
-
ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! പാപ്പരാസികളുടെ സൂമിംഗിനെക്കുറിച്ച് നോറ ഫത്തേഹി
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും