Don't Miss!
- Technology ഇനി യുഎഇയിൽ നിന്ന് ഗൂഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- News കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
- Automobiles പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
നിശാല്‍ പറയുന്നത് പച്ചക്കള്ളം: ഗണേഷ്
പ്രശ്നത്തില്‍ താന്‍ ഇടപെട്ടതു നിഷാല്ചന്ദ്രയുടെ വീട്ടുകാര്‍കൂടി അഭ്യര്ഥിച്ചിട്ടാണെന്നും ഒരിക്കല്‍പ്പോലും ഇക്കാര്യത്തിനു നിശാലിനെ വിളിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.
നിഷാലിന്റെ കുടുംബസുഹൃത്ത് കുവൈത്തിലെ വ്യവസായി ആര്. സി. സുരേഷ് മുന്‍കയ്യെടുത്തു രണ്ടുകൂട്ടരുടെയും അഭിഭാഷകര്‍ സഹിതം തിരുവനന്തപുരത്താണു ചര്‍ച്ചനടത്തിയത്.
പരസ്പരം വിഴുപ്പലക്കലുകള്‍ വേണ്ടെന്നും ഇരുകൂട്ടരും പൂര്‍ണസമ്മതത്തോടെ ബന്ധം വേര്‍പെടുത്തുകയാണെന്നും അന്നു തീരുമാനമെടുത്തിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന ധാരണ കാവ്യാമാധവന് പാലിക്കുകയും നിഷാല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയാണിപ്പോള്‍- ഗണേഷ് ചൂണ്ടിക്കാട്ടി.
മധ്യസ്ഥതയുടെ തീരുമാനങ്ങള്‍ ലംഘിച്ചപ്പോഴാണു കാവ്യാമാധവന് കേസ് നല്‍കിയത്. നിഷാലിനെ ഒരിക്കല്‍പ്പോലും അങ്ങോട്ടു വിളിക്കാത്ത താന്‍ എങ്ങനെ അയാളെ ഭീഷണിപ്പെടുത്തുമെന്നു ചോദിച്ച ഗണേഷ്, നിശാലിന്റെ പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്നും പറഞ്ഞു.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്