Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- News അഞ്ച് ദിവസത്തേക്ക് തിരിഞ്ഞുനോക്കേണ്ട, ആഗ്രഹിച്ചതെന്തും നടക്കും; എന്തൊരു ഭാഗ്യം! ഇവര്‍ക്ക് രാജയോഗം
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ലാല്‍ജോസിന്റെ നായിക അമലപോള്‍
ഫെബ്രുവരിയില്‍ ദുബയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന ഫഹദാണ് നായകന്. അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് നിര്‍മ്മിക്കുന്ന ഡയമണ്ട് നെക്ളേയ്സിന്റെ രചന ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്.
മലയാളത്തിലേക്ക് വരാന്‍ അധികം താല്പര്യംകാണിക്കാതിരുന്ന അമലപോള്‍ ഇപ്പോള്‍ ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറത്തില്‍ അഭിനയിച്ചു കഴിഞ്ഞു. ഇതിനുശേഷം പുതിയ മലയാളചിത്രങ്ങള്‍ തല്ക്കാലമില്ലെന്നായിരുന്നു അമലയുടെ നിലപാട്. മലയാളത്തിലെ പുതുമയും ഗ്യാരണ്ടിയുമുള്ള ലാല്‍ ജോസിന്റെ ചിത്രം അമലയ്ക്ക് നേട്ടം
തന്നെയായിരിക്കും. തമിഴകത്തെ ഒന്നാം നമ്പര്‍ താരമായ് കുതിച്ചു കൊണ്ടിരിക്കുന്ന അമല പോള്‍ നല്ല സിനിമകളുടെ ഭാഗമായ് മലയാളത്തില്‍ കാലുറപ്പിക്കുന്നത് നല്ല കാര്യമാണ്.
നല്ല കരുത്തും അഭിനയസാദ്ധ്യതയുമുള്ള കഥാപാത്രങ്ങള്ക്കുപറ്റിയ നായികമാരുടെ അഭാവം മലയാളത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. സംവൃതയും മംമ്തയും അനന്യയുമൊക്കെ മികച്ച വേഷങ്ങള്‍ ചെയ്തവരാണ്.
വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ നടിമാര്‍. അഭിനയശേഷിയുള്ള പുതുമുഖങ്ങള്‍ക്കും അന്യഭാഷാനടികള്ക്കും മലയാളത്തില്‍ ഒരു കൈനോക്കാന്‍ പറ്റിയ അവസരമാണിത്.
-
ഹീറോയിന് ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'