Don't Miss!
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Automobiles ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
നിര്‍ഭാഗ്യം കസ്തൂരിമാനിന്റെ രൂപത്തില്‍
കാലത്തിനപ്പുറം കാണാനുള്ള പ്രതിഭയുടെ തിളക്കം കണ്ട ചിത്രമായിരുന്നു ദശരഥം. അത്തരം ഒരു പ്രമേയത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച അന്ന് മലയാളി പ്രേക്ഷകന് നേടിയിരുന്നില്ല എന്നതാകാം ഈസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഇത്രയേറെ ക്രിയാത്മകമായ് ഇടപെട്ട ഒരു പ്രതിഭ ലോഹിതദാസ് മാത്രമായിരിക്കും.
ദരിദ്രമായ ജീവിത പരിസരത്തുനിന്നും സിനമയിലെ വലിയ സൗകര്യങ്ങളിലേക്ക് കുടിയേറിയ മനുഷ്യന്. ഭാഗ്യ ദോഷത്തിന്റെ ഒരു നിഴല്‍ വീഴ്ച കസ്തൂരിമാനിന്റെ രൂപത്തിലായിരുന്നു ലോഹിയുടെ ചലച്ചിത്രജീവിതത്തിലേയ്ക്ക് കടന്നുവന്നത്. തമിഴ് കസ്തൂരിമാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ മഴ ചതിക്കുകയായിരുന്നു.
വെള്ളപൊക്കം തമിഴ്നാടിനെ വിഴുങ്ങിയപ്പോള്‍ കസ്തൂരിമാനും ലോഹിതദാസിന്റെ ഇരുപത് വര്‍ഷത്തെ സമ്പാദ്യവും അതില്ഒലിച്ചുപോയി. കൂടെ നില്ക്കാമെന്നേറ്റവര് കയ്യൊഴിഞ്ഞു.തളര്‍ന്നുപോയ ലോഹിതദാസിനെ എഴുന്നേല്‍പ്പിച്ചത് ജി.പി വിജയകുമാറെന്ന നിര്‍മ്മാതാവായിരുന്നു.
ഈ അനുഭവം കൊടുത്ത ആഘാതത്തിന്റെ ഒരു ബാക്കിപത്രമായിരുന്നു ആ കാര്‍ഡിയാക് അറ്റാക്ക്. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹമായത് നല്കാതിരുന്നവര് ,മരണശേഷവും ഗുരുതരമായ അനാസ്ഥയാണ് ഈ പ്രതിഭ യോട് ചെയ്യുന്നത്. മലയാള സിനിമയുടെ വസന്തകാലത്തെ കൂട്ടിരിപ്പുകാരനെ മരണാനന്തരമെങ്കിലും വേണ്ടവിധം അംഗീകരിക്കാനും ഓര്‍മ്മിക്കാനും മുന്‍കൈയ്യെടുക്കാത്ത മലയാള സിനിമയും പ്രേക്ഷകനും.മറവിയിലൂടെ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് കാലം തെളിയിക്കും.
മുന്‍പേജില്‍
ലോഹിയില്ലാത്ത രണ്ടുവര്‍ഷം
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!