Don't Miss!
- News കളമശ്ശേരി സ്ഫോടന കേസ്: ഡൊമനിക് മാർട്ടിൻ ഏക പ്രതി, കുറ്റപത്രം സമർപ്പിച്ച് പോലീസ്
- Sports IPL 2024: ഹാര്‍ദിക്കിന്റെ വന്‍ പിഴവ്, ജയ്സ്വാളിനെതിരേ അതു ചെയ്തില്ല! വിമര്‍ശിച്ച് പീറ്റേഴ്സന്
- Lifestyle ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- Automobiles സ്കൂട്ടറിനേക്കാൾ ലാഭമാണല്ലോ, 70 കി.മീ. വരെ റേഞ്ചുള്ള ഇലക്ട്രിക് സൈക്കിളുമായി ഹീറോ
- Finance മൂന്ന് വർഷം കൊണ്ട് നൽകിയത് 1430% ലാഭം, ഈ സ്മോൾ ക്യാപ് ഓഹരി പൊളിയല്ലേ, നിങ്ങൾക്ക് നിക്ഷേപമുണ്ടോ..?
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിനയന് ചിത്രം: ഫിലിം ചേബര്‍ കുരുക്കില്‍
30ന്് റിലീസ്ചെയ്യാനിരിക്കുന്ന സിനിമയോടുള്ള നിലപാട് തീരുമാനിക്കാന്‍ ബുധനാഴ്ച കേരള ഫിലിം ചേംബറിന്റെ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഘടക സംഘടനകള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാത്തതിനാല്‍ റിലീസ് തടയാന്‍ ചേംബറിനാകില്ല. റിലീസ് അനുവദിച്ചാല്‍ സിനിമാരംഗത്ത് 40 വര്‍ഷമായി തുടരുന്ന കീഴ്വഴക്കങ്ങള് ലംഘിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരകമാവുമെന്നും ചേംബര്‍ ഭയക്കുന്നു.
വിനയന് ചിത്രത്തിനെതിരെ ഫിലിം ചേംബറിന്റെയും നിര്‍മാതാക്കളുടെ സംഘടനയുടെയും വിലക്കുണ്ട്. സിനിമാനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കീഴ് വഴക്കങ്ങള്‍ വിനയന് അവഗണിച്ചതാണ് കാരണം. സിനിമ തിയറ്ററുകളിലെത്തുന്നത് തടയാന്‍ പലവിധത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും അതെല്ലാം തരണം ചെയ്താണ് വിനയന് തന്റെ സിനിമ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്.
തിയറ്റര്‍ ഉടമകളില്‍ ഒരു വിഭാഗം 'യക്ഷിയും ഞാനും' പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായതും ചേംബറിന് അടിയായി. സംഘടനകളെ പ്രീതിപ്പെടുത്താതെ സിനിമയെടുക്കാമെന്നതിന്റെ തെളിവാണ് 'യക്ഷിയും ഞാനും' എന്ന് വിനയന് പറയുന്നു.
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
സിബിനും ജിന്റോയും എപ്പോള്‍ വേണമെങ്കിലും റെഡ് കാര്‍ഡ് വാങ്ങി പുറത്ത് പോകാം! വിന്നറിനെ പറ്റി സോഷ്യല്‍ മീഡിയ
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ