Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
നിദ്രയെ തകര്‍ക്കാന്‍ ശ്രമം
നവാഗതരുടെ ചലച്ചിത്രസ്വ്പനങ്ങളെ തകര്‍ക്കുന്നതാണ് ഈ നീക്കമെന്ന് സിദാര്‍ഥ് വാര്‍ത്താചാനലുകളോട് പറഞ്ഞു. ആദ്യദിനങ്ങളില്‍ കളക്ഷനില്ലെന്ന കാരണം പറഞ്ഞാണ് നിദ്ര തിയറ്ററുകളില്‍ നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ മുന്‍നിര താരങ്ങളില്ലാത്തതിനാല്‍ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ സാവകാശം വേണമെന്ന് സിദ്ധാര്‍ഥ് വിശദീകരിയ്ക്കുന്നു.
പുതുമുഖങ്ങള്‍ നായകകഥാപാത്രങ്ങളായ അനിയത്തിപ്രാവ്, നമ്മള്, നിറം എന്നീ ചിത്രങ്ങള്‍ക്ക് ആദ്യആഴ്ചകളിലൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയായിരുന്നു.
നിദ്ര കണ്ടവരെല്ലാം നല്ല സിനിമയെന്നാണ് അഭിപ്രായപ്പെടുന്നത്. കലാമൂല്യമുള്ള സിനിമയെന്ന തലത്തില്‍ പിന്തുണ നല്കാന് തിയറ്ററുടമകളും തയാറാകണം. വാണിജ്യ താത്പര്യങ്ങള്‍ വഴങ്ങാതെ കുടുംബസമേതം കാണാവുന്ന ചിത്രമെന്ന നിലയിലാണ് നിദ്ര റീമേക്ക് ചെയ്തതെന്നും സംവിധായകന് പറയുന്നു.
ഫെബ്രുവരി 24ന് 46 തിയറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. ഒരാഴ്ച പിന്നിടുമ്പോഴേക്കും നാലോളം തിയറ്ററുകളില്‍ നിന്ന് ചിത്രം മാറ്റിയിരുന്നു. പത്തോളം തിയറ്ററുകളില്‍ നിന്ന് ഈയാഴ്ച ചിത്രം നീക്കുമെന്നാണ് സൂചനകള്‍.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?