Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ദില്ലി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 14നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 23നും തിരഞ്ഞെടുപ്പ് നടക്കും.
മൂന്ന് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം ഫെബ്രുവരി 28ന് നടക്കും. ത്രിപുരയില്‍ ജനുവരി 21ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേഘാലയയിലും നാഗാലാന്‍ഡിലും വിജ്ഞാപനം ഈ മാസം 30നാകും.
തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ചീഫ് ഇലക്ഷന് കമ്മിഷണര്‍ വി എസ് സമ്പത്ത് മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സംഘം മൂന്ന് സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തും.
മേഘാലയ ഭരിക്കുന്ന കോണ്‍ഗ്രസ് ത്രിപുരയിലും നാഗാലാന്‍ഡിലും പ്രതിപക്ഷത്താണ്. ത്രിപുരയില്‍ ഇടതുമുന്നണിയും നാഗാലാന്‍ഡില്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമാണ് ഭരണത്തില്‍. ഇതോടൊപ്പം ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതികളും മുഖ്യ തിരരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ് സമ്പത്ത് പ്രഖ്യാപിച്ചു.
മൂന്നു സംസ്ഥാനങ്ങളിലുമായി 60 സീറ്റുകള്‍ വീതമാണ് ഉള്ളത്. മേഘാലയയില്‍ മാര്‍ച്ച് 10 നും ത്രിപുരയില്‍ മാര്‍ച്ച് 16 നും നാഗാലാന്റില്‍ മാര്‍ച്ച് 26 നും നിലവിലുള്ളവരുടെ കാലാവധി അവസാനിച്ചിരുന്നു. സെപ്റ്റംബര്‍ 20 ന് പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് ത്രിപുരയില്‍ 1,114,100 സ്ത്രീകള്‍ 2,277,415 വോട്ടര്‍മാരാണ് ഉള്ളത്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'