Don't Miss!
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Automobiles വെറും 2.99 ലക്ഷം മാത്രം! വർക്കിലും ലുക്കിലും നിഞ്ചയെ തൂക്കും മാക് 2 പതിപ്പുമായി അൾട്രാവയലറ്റ്
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
ജയരാജിനും കമലിനും വിലക്ക്
ഇനി ഇവരുടെ സിനിമകള്‍ വിതരണത്തിനെടുക്കേണ്ടന്നും തീരുമാനമായിട്ടുണ്ട്. എന്നാല്‍ വിലക്കിനെ നിസാരമായി തള്ളിക്കളയുന്നതായി സംവിധായകന് കമല്‍ പറഞ്ഞു. അതേസമയം വിലക്കു സംബന്ധിച്ച് ഫെഫ്കയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് ജയരാജ് സ്വീകരിച്ചിരിക്കുന്നത്.
വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്രൂട്ടേഴ്സ് അസോസിയേഷനും എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനും തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് വഴിമരുന്നിട്ടത്. മലയാള സിനിമാബഹിഷ്കരണം പിന്‍വലിച്ച് നവംബര്‍ 25 മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തയ്യാറാണെന്ന് 19ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ നവംബര്‍ 25ന് റിലീസ് ചെയ്യില്ലെന്നും നവംബര്‍ 27ന് പുതിയ ചിത്രം നല്‍കാമെന്നുമായിരുന്നു വിതരണക്കാരുടെ നിലപാട്. എന്നാല്‍ നവംബര്‍ 25ന് പുതിയ മലയാളചിത്രങ്ങള്‍ റിലീസ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് എല്ലാ സിനിമകളും ബഹിഷ്കരിക്കുമെന്നും എക്സിബിറ്റേഴ്സ് ഫെഡറേഷന് പറഞ്ഞിരുന്നു.
അന്നേ ദിവസം പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററുകള്‍ പൂട്ടിപ്പോകുന്നെങ്കില്‍ പോകട്ടെ'യെന്നുമുള്ള നിലപാടില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ഉറച്ചുനിന്നു. ഇതിനിടെ നവംബര്‍ 25ന് വിലക്ക് മറികടന്ന് ജയരാജ് ചിത്രമായ നായിക, കമലിന്റെ സ്വപ്നസഞ്ചാരി എന്നിവ തീയേറ്ററുകളിലെത്തിയതാണ് പ്രശ്നത്തിന് കാരണമായത്.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'