Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കയ്യടി നേടുന്ന കോപ്പിയടി
നല്ല സിനിമകളില്‍ നിന്ന് സ്വാധീനം കടം കൊള്ളുന്നതും പുതിയ സാഹചര്യങ്ങളിലേക്ക് മനോഹരമായ് ഉയര്‍ന്നുനില്‍ക്കുകയും സാമ്പത്തികമായ് വിജയം വരിക്കുകയും ചെയ്യുമ്പോള്‍ അവിടെ ക്രിയേറ്റവിറ്റിയും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സ്വധര്‍മ്മം പാലിക്കുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായ പുതിയവഴികള്‍ തേടാനുള്ള സാഹചര്യമില്ലാത്ത മലയാള സിനിമയില്‍ ഇതൊക്കെ ക്ഷമിയ്ക്കാവുന്നതാണ്.
വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും ഇവിടുത്തെ സൂപ്പര്‍താരങ്ങളെ വെച്ച് സൂപ്പര്‍ സംവിധായകര്‍ പടച്ചുവിടുന്ന സാധനങ്ങളെക്കാള്‍ എത്രയോ മീതേയാണ് രണ്ടും രണ്ടരക്കോടിക്കുള്ളില് ഒരുങ്ങുന്ന ഈ ചിത്രങ്ങള്‍ എന്നു ധൈര്യമായ് പറയാം.
അവയെ പ്രോത്സാഹിപ്പി ക്കേണ്ടത് ഇന്‍ഡസ്ട്രിയുടേയും പ്രേക്ഷകന്റെയും ആവശ്യമാണ്. ഇന്‍ഡസ്ട്രി ഇപ്പോഴും സൂപ്പറുകളെ വിട്ടുള്ള ഒരു കളിക്കും തയ്യാറല്ല എന്നുതന്നെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. സിനിമകളുടെ എണ്ണം കൂടിയപ്പോള്‍ നിലവാരതകര്ച്ചകളുടേയും പരാജയങ്ങളുടേയും എണ്ണകൂടുതലും സിനിമകളില്‍ പ്രതിഫലിച്ചു. സംഘടനകള്‍ തമ്മിലുള്ള കിടമത്സരങ്ങളും അനാവശ്യമായ് കെട്ടിയാടിയ സമരാഭാസങ്ങളും സിനിമയ്ക്ക് മങ്ങലേല്പിച്ചു.അംഗീകാരങ്ങളുടെ തിരിച്ചു പിടിക്കലാണ് പോയവര്‍ഷത്തെ ഏറ്റവും നിറമുള്ള അദ്ധ്യായം.
ആദാമിന്റെ മകന് അബു, വീട്ടിലേക്കുള്ള വഴി, ഗദ്ദാമ, തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ടുവന്ന ബഹുമതികള്‍ മികച്ചതാണ്. ദേശീയ അന്തര്‍ദേശീയ ഫെസ്റിവലുകളിലും ഓസ്ക്കാര്‍ നോമിനേഷനുകളിലും മലയാള ചിത്രങ്ങളും മലയാളി സംവിധായകരും ശ്രദ്ധിക്കപ്പെട്ടു എന്നതും പ്രശംസനീയമാണ്. സന്തോഷ് പണ്ഡിറ്റെന്ന ഒറ്റയാന്റെ ഉദയവും ഈ വര്‍ഷത്തെ മോശം പ്രവണതകള്‍ക്ക് ഘനംകൂട്ടുന്നുണ്ട്.
ആദ്യപേജില്‍
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി