Don't Miss!
- Sports IPL 2024: എന്റെ പിഴവല്ല, തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച് ഗില്‍! വിമര്‍ശിച്ച് ആരാധകര്‍
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
എഞ്ചിനീയറിങ് പഠിച്ചിട്ടും തൊഴിലില്ലാത്തവരുടെ കൂട്ടത്തില്‍ ഗോകുല്‍ സുരേഷും!!
മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ അഭിനയരംഗത്ത് എത്തിയത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
എങ്കിലും ഗോകുലിന്റെ അഭിനയത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു. ഭരത് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അപൂര്‍വമായ ഒരു കഥാപാത്രം കൂടിയായിരുന്നു ഇത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗോകുല്‍ സുരേഷ് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടതായി അറിയുന്നു. എസ്ആര്‍ സൂരജ് സംവിധാനം ചെയ്യുന്ന ഞാന്‍ പരേതന് എന്ന ചിത്രത്തിന് വേണ്ടിയാണ് ഗോകുല്‍ നായകനാകുന്നത്.
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആദ്യ ചിത്രം മുത്തുഗൗ പോലെ തന്നെ പുതിയ ചിത്രം ഒരു കോമഡി ത്രില്ലറായിരിക്കും എന്നും കേള്‍ക്കുന്നുണ്ട്. തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് കേള്‍ക്കുന്നുണ്ട്. എഞ്ചിനീയറിങ് പഠിച്ചിട്ടും ഒരു ജോലി പോലും ആകാതെ നടക്കുന്നതാണ് ഗോകുലിന്റെ കഥാപാത്രം.
വളരെ പ്രത്യേകതയുള്ള ഒരു കഥാപാത്രത്തെ കൂടിയാകും ചിത്രത്തില്‍ ഗോകുലിൻറേത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഗോകുല്‍ തന്റെ ശരീര ഭാരം കുറയ്ക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'