Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
മമ്മൂട്ടിയും മോഹന്‍ലാലും ഭൂമാഫിയകള്‍: അലി അക്ബര്‍

ജീവിതത്തില്‍ മറയില്ലാത്ത മനുഷ്യനായിരുന്നു തിലകന്. അദ്ദേഹത്തെ ക്രൂരമായി ദ്രോഹിച്ചവര്‍ മരണ ശേഷം നടത്തിയ അനുശോചനം ശരീരത്തിന്റെ ചൂടാറും മുമ്പ് പച്ചമാംസം ഭക്ഷിച്ചതിന് തുല്യമാണ്. യഥാര്‍ഥ കലാകാരനായിരുന്നു തിലകന്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കലാകാരന്മാരല്ല. മറിച്ച് കച്ചവടക്കാരും ഭൂ മാഫിയകളുമാണ്. മുഴുവന്‍ ജനങ്ങളെയും വിലക്കുവാങ്ങുന്ന അവസ്ഥയിലേക്ക് മാഫിയകള്‍ വളര്‍ന്നു വരികയാണെന്നും അലി അക്ബര്‍ പറഞ്ഞു.
പ്രതികരണശേഷിയില്ലാത്ത പൊട്ടന്മാരായി സമൂഹം മാറിക്കൊണ്ടിരിയ്ക്കുന്നു. എഴുപത് എണ്‍പത് കാലഘട്ടത്തിലേയ്ക്ക് തിരിച്ചു വരേണ്ട സമയമായിരിക്കുകയാണ്. ഇപ്പോള്‍ ആള്‍ക്കൂട്ടമെന്നത് ശക്തിയല്ല. മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. ഇതിനെയാണ് തിലകന് ഭയപ്പെട്ടതും. യഥാര്‍ത്ഥത്തില്‍ ആള്‍ക്കൂട്ടമല്ല ചെറിയ കൂട്ടുചേരലുകളാണ് വന്‍ ചലനമുണ്ടാക്കുന്നതെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.
കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച നടനായിരുന്നു തിലകനെന്ന് പ്രശസ്ത തമിഴ് സംവിധായിക ലീന മണിമേഖല അനുസ്മരിച്ചു. അധ്യക്ഷത വഹിച്ചു. പ്രഫ. കല്പറ്റ നാരായണന്, ശശി അപ്പുണ്ണി, ശിവദാസ് പൊയില്‍ക്കാവ്, അഡ്വ. ടി.കെ. ശ്രീനിവാസന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ