Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ദുല്‍ഖറിനെ അംഗീകരിച്ചത് ചാനലുകള്‍ മാത്രം: അന്‍വര്‍
ഇവരുടെ പക്കല്‍ മലയാളത്തിലെ കുറച്ചുമുന്നിര നായകന്മാരുടെ പേരുണ്ട്. അവരുടെ സിനിമകള്‍ നിര്‍മിയ്ക്കാനും സാറ്റലൈറ്റ് റൈറ്റ് നല്‍കാനുമേ അക്കൂട്ടര്‍ക്ക് താത്പര്യമുള്ളൂവെന്നും ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അന്‍വര്‍ റഷീദ് പറയുന്നു.
ദുല്‍ഖറിനെ പുതുമുഖമായി തന്നെ അവതരിപ്പിയ്ക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്പേ ദുല്‍ഖര്‍ സെക്കന്റ് ഷോ കമ്മിറ്റ് ചെയ്തിരുന്നു. ദുല്‍ഖറിനെ നായകനാക്കിയതു കൊണ്ട് ഉസ്താദ് ഹോട്ടലിന്റെ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്‍ വലിയ ബിസിനസ്സ് ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ മകനെന്ന നിലയില്‍ ദുല്‍ഖറിനെ അംഗീകരിയ്ക്കാന്‍ ചാനലുകള്‍ തയാറായി. എന്നാലിതൊരു വിട്ടുവീഴ്ചയായിരുന്നില്ല. ഷൂട്ടിങ് തുടങ്ങിയതിന് ശേഷം ദുല്‍ഖര്‍ കഥാപാത്രത്തിന് യോജിച്ചയാളാണെന്ന് മനസ്സിലായി.
രാജമാണിക്യത്തിനും മുമ്പേ പുതുമുഖങ്ങളെ നായകനാക്കി സിനിയവതരിപ്പിയ്ക്കണമെന്നായിരുന്നു ആഗ്രഹമെന്നും ഈ ഹിറ്റ്മേക്കര് പറയുന്നു. എന്നാല്‍ നിര്‍മാതാക്കളുടെ അഭാവം ഇതിന് തടസ്സമായി. എന്നാല്‍ ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടപ്പോള്‍ ലിസ്റ്റിന് സ്റ്റീഫന്‍ സിനിമ നിര്മിയ്ക്കാനായി മുന്നോട്ടുവരികയായിരുന്നു. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ മമ്മൂട്ടി വായിച്ചുകേട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തുന്നു ഛോട്ടാമുംബൈയുടെ കഥയും മമ്മൂട്ടി കേട്ടു
അടുത്ത പേജില്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'