Don't Miss!
- Sports IPL 2024: ബോള്ട്ടുണ്ടായിട്ടും എന്തിന് ഞാന്‍? സഞ്ജു മുത്താണ്; ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ആവേശ്
- News ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്ത് എൻഐഎ, വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ്
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍
മണിയുടെ അനുസ്മരണ ചടങ്ങില്‍ തന്നെ ക്ഷണിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഒരു സൂപ്പര്‍താരം പറഞ്ഞതായി വിനയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആ സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നാണ് വിനയന് പറഞ്ഞത്. എന്നാല്‍ ആ സൂപ്പര്‍താരം ആരാണെന്ന് സംവിധായകന് വിനയന് വെളിപ്പെടുത്തിയിരുന്നില്ല.
Read Also: മണി അനുസ്മരണം, എന്നെ വിളിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലന്ന് പറഞ്ഞത് ഒരു സൂപ്പര്‍താരം
എന്നാല്‍ മോഹന്‍ലാലിന്റെ ഇടപ്പെടല്‍ കാരണമാണ് വിനയനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. മാക്ട ഫെഡറേഷന് പ്രസിഡണ്ട് ബൈജു കൊട്ടാരക്കരയാണ് മോഹന്‍ലാലിന്റെ പേര് വെളിപ്പെടുത്തിയത്. എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന് വായിക്കൂ...
മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍
മണിക്ക് മികച്ച 13 വേഷങ്ങള്‍ നല്കിയ സംവിധായകൻ വിനയനെയാണ് ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്. മണിയെ വച്ച് ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകര്‍ വരെ ചടങ്ങില്‍ പങ്കെടുത്തിരുന്നു- ബൈജു കൊട്ടാരക്കര പറയുന്നു.
മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍
വൈരാഗ്യം തീര്‍ക്കാനായി വിനയനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനായി ഇടപ്പെട്ടവരെല്ലാവരും മാപ്പ് പറയണമെന്നും ബൈജു കൊട്ടാരകര പറഞ്ഞു.
മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍
അനുസ്മരണ ചടങ്ങിന് ശേഷം പലരും തന്നെ വിളിച്ചിരുന്നു. താന്‍ വരാത്തതിന്റെ വിഷമം പങ്ക് വച്ചതായും വിനയന് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മണി അനുസ്മരണ ചടങ്ങില്‍ വിനയനെ വിളിക്കരുതെന്ന് പറഞ്ഞത് മോഹന്‍ലാല്‍
മരണം ആര്‍ക്കും സംഭവിക്കുന്നതാണ്. അതുകൊണ്ട് ഇതെല്ലാം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണെന്നും വിനയന് അഭിമുഖത്തില്‍ പറഞ്ഞു.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
ഉമ്മ വെച്ചാലും കടിച്ചാലും നക്കിയാലും ഉടഞ്ഞു വീഴാത്ത സദാചാരം! ജാസ്മിനോടും ഗബ്രിയോടും ആരാധകര്‍ക്ക് പറയാനുള്ളത്